Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നസ്രാണി ഭടന്മാരുടെ സങ്കേതം

    പുരാതനകാലം മുതൽ അങ്കമാലി നസ്രാണി ഭടന്മാരുടെ ഒരു സങ്കേതവും അങ്കം, കളരിപ്പയറ്റ് തുടങ്ങിയ പല ആയോധനകലകളും അഭ്യസിപ്പിച്ചിരുന്ന ഒരു കേന്ദ്രവുമായിരുന്നു. അങ്കം അഭ്യസിപ്പിച്ചുരുന്ന മാലി (മൈതാനം) ആയതുകൊണ്ടാകാം 'അങ്കമാലി' എന്ന നാമം ലഭിച്ചതെന്ന് കരുതപ്പെടുന്നു.

    1599ൽ ആർച്ബിഷപ്പ് മെനെസിസ് കൊച്ചിയിൽ വന്നിറങ്ങുമ്പോൾ അങ്കമാലിയിലെ ആർക്കദിയോക്കൻ ഗീവർഗീസ്, രണ്ടുപണിക്കന്മാരുടെ അകമ്പടിയോടെ ആയുധധാരികളായ മൂവ്വായിരം (3000) നസ്രാണിഭടന്മാരോടൊപ്പം കൊച്ചിയിലേക്ക് പുറപ്പെട്ടതായി കാണാം. ആർക്കദിയോക്കൻമാരുടെ ആസ്ഥാനം അങ്കമാലിയിലെ കരേറ്റമാതാവിന്റെ (St.Mary's Church) പള്ളി ആയിരുന്നു.

    • Read more about നസ്രാണി ഭടന്മാരുടെ സങ്കേതം
  • നസ്രാണിപ്പട

    കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരുന്ന സായുധസേന. മധ്യകാലഘട്ടത്തിലെ രേഖകള്‍ പ്രകാരം എല്ലാ നസ്രാണി പുരുഷന്മാരും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ എല്ലാ കുടിയിരുപ്പുകളിലും സ്വന്തമായ ഓരോ സൈന്യവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ ഒരിക്കലും രാഷ്ട്രീയ-ഭരണരംഗത്ത് പ്രവേശിക്കാത്ത നസ്രാണികള്‍ തങ്ങളുടെ വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും അങ്ങാടികളുടെയും സംരക്ഷണത്തിനായാണ് ആയോധനകലയില്‍ പ്രാവീണ്യം നേടിയത്. നസ്രാണികളെക്കൂടാതെ ചില പ്രത്യേക ജാതികളില്‍പ്പെട്ടവരടങ്ങിയ ഒരു സ്ഥിരം സൈന്യവും അവര്‍ക്കുണ്ടായിരുന്നു.

    • Read more about നസ്രാണിപ്പട
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ

    ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോള്‍ അത് എന്തിനാണെന്നും മാതാപിതാക്കള്‍ പിന്തലമുറയ്ക്ക് പറഞ്ഞുകൊടുക്കണമെന്നും കുന്നംകുളത്തെ ക്രിസ്ത്യാനികൾ നിശ്ചയിച്ചിരുന്നു.

    1. പുട്ട് (പൂട്ട്).

    പള്ളിപ്പെരുന്നാളിന്റെ സന്ധ്യാ നമസ്ക്കാരം കഴിഞ്ഞ് വന്ന് ഭക്ഷണം കഴിച്ച ശേഷം ഈ പലഹാരം കഴിക്കണം. പുട്ടിന്റെ അടുക്കുപോലെ തുടർച്ചയായി ഞങ്ങള്‍ ഈ പെരുന്നാള്‍ ആഘോഷിച്ചുകൊള്ളാം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

    2. പാച്ചോറ്.

    • Read more about വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • ദനഹായും പിണ്ടിപ്പെരുന്നാളും.

    ആദ്യ നൂറ്റാണ്ടുകളിൽ യേശുക്രിസ്തുവിന്റെ ജനനവും മാമോദീസായും ഒരുമിച്ചു ഒറ്റദിവസമായിട്ടാണ് ജനുവരി ആറാം തിയ്യതി ആചരിച്ചിരുന്നത്. നാലാം നൂറ്റാണ്ടിൽ പാശ്ചാത്ത്യർ ഡിസംബർ 25 നെ ജനനപ്പെരുന്നാൾ ദിവസമായി ആചരിക്കയും പൗരസ്ത്യർ അതിനെ പിന്നീട് സ്വീകരിക്കയും ചെയ്തപ്പോൾ ഇവ രണ്ടു പെരുന്നാളുകളായി മാറി. എങ്കിലും 'ദനഹാ' കർത്താവിന്റെ ഉദയം എന്ന നാമം മാറ്റാതെ മാമോദീസാ പെരുന്നാളായും ലോകത്തിനു വെളിച്ചമായി ദിവ്യരക്ഷകൻ ഉദിച്ചതിനെ അനുസ്മരിക്കുവാനായും തീ തെളിയിച്ചു കൊണ്ട് പൗരസ്ത്യർ കൊണ്ടാടി. പാശ്ചാത്യർ ഈ ദിവസത്തെ വിദ്വാന്മാരുടെ വരവുമായി അനുസ്മരിക്കുന്നു.

    • Read more about ദനഹായും പിണ്ടിപ്പെരുന്നാളും.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.

    (നമ്മുടെ കർത്താവിന്റെ ദൈവാലയ പ്രവേശനം).

    നമ്മുടെ കർത്താവിന്റെ ജനനം കഴിഞ്ഞ് 40 ദിവസത്തിനു ശേഷം യഹൂദ ആചാരപ്രകാരം വിശുദ്ധ യൗസേഫ് പിതാവും വിശുദ്ധ കന്യക മറിയാം അമ്മയും കൂടി യേശു കുഞ്ഞിനേയും എടുത്ത്, ബലിയർപ്പിക്കാനുള്ള രണ്ടു കുറുപ്രാവിനെയും കൊണ്ട് ദേവാലയത്തിൽ പോയി. ദേവാലയത്തിൽ പാർത്തിരുന്ന വിശുദ്ധ ശെമവൂൻ സോബോയും വിശുദ്ധ ഹന്നാ പ്രവാചകിയും അവരെ എതിരേറ്റു. ഈ സംഭവം അനുസ്മരിച്ചാണ് മായൽത്തോ പെരുന്നാൾ ആചരിക്കുന്നത്.

    • Read more about ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • മാർ റാബാൻ റമ്പാൻ.

    എ.ഡി. 905-ൽ അന്ത്യോഖ്യയിൽനിന്ന് കേരളത്തിലെത്തിയ ഒരു ക്രിസ്തുമതപ്രചാരകനാണ് റാബാൻ എന്ന മാർ റാബാൻ റമ്പാൻ. ദനഹാ എന്ന മെത്രാന്റെ കുടെ കേരളത്തിൽ വന്ന മൂന്ന് റമ്പാന്മാരിൽ ഒരാളാണിദ്ദേഹം. ഇദ്ദേഹം ചെന്നിത്തല നടയിൽ കുടുംബത്തിലെ ഒരു വീട്ടിൽ താമസിച്ചു വരവേ കൊല്ലവർഷം 80-ൽ കർക്കടകം 24 ന് മരിക്കുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. മലങ്കര യാക്കോബായ സഭ ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു. രോഗപീഡയോ മറ്റു കഷ്ടപ്പാടുകളോ അനുഭവിക്കുന്നവർക്ക് ഈ വിശുദ്ധൻ അനുഗ്രഹിക്കുമെന്ന് പല സഭാവിശ്വാസികളും വിശ്വസിക്കുന്നു.

    • Read more about മാർ റാബാൻ റമ്പാൻ.
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍

    ഇത്തവണ (2019) ദനഹാ പെരുന്നാള്‍ (ജനുവരി 6) ഞായറാഴ്ച വരുന്നു. ഇതിനു മുമ്പ് 2013ലാണ് ഇങ്ങനെ വന്നത്. ഇനി 2030ല്‍ മാത്രമേ ഇങ്ങനെ വരികയുള്ളൂ. 1991, 2002, 2008, 2036, 2041, 2047 എന്നീ വര്‍ഷങ്ങളും ഉദാഹരണങ്ങളാണ്. അഞ്ചോ ആറോ വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഇങ്ങനെ വരുന്നതെങ്കിലും ചിലപ്പോള്‍ 11 വര്‍ഷത്തെ ഇടവേളയുണ്ടാകാം. ഇടയ്ക്കു വരുന്ന അധിവര്‍ഷങ്ങളെ ആശ്രയിച്ചാണ് ഈ മാറ്റം. സാധാരണയായി 6, 5, 6, 11 എന്ന ക്രമത്തിലാണ് ഇടവേള.

    • Read more about ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?

    കത്തോലിക്കാ സഭയുടെ ധ്യാനം, പ്രാർത്ഥന, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിൽ നിങ്ങൾക്ക് വഴി തെറ്റി പോകേണ്ടി വന്നിരിക്കുന്നുവോ?

    ഈ അടുത്തകാലത്ത് മലങ്കരയിലെ (യാക്കോബായ പള്ളിയല്ല) ഏതോ ഒരു ഓർത്തഡോക്സ് പള്ളിയുടെ മുറ്റത്ത് കന്യക മാറിയാമിന്റെ ഒരു പ്രതിമ സ്ഥാപിച്ചത് ഫെയ്സ്ബുക്കിലൂടെ കാണാനിടയായി. നമ്മുടെ പാരമ്പര്യത്തിന്, ചേരാത്തതായിട്ടും എങ്ങനെ ഇത് സംഭവിച്ചു?

    സത്യ സുറിയാനി സഭയിൽ മാമോദീസാ മുങ്ങാൻ ഭാഗ്യം ലഭിച്ച വിശ്വാസികളേ, കേൾക്ക. കത്തോലിക്കർ പറഞ്ഞു നടക്കുന്ന പോലെ 'മരിയ ഭക്തി' എന്നൊരു സംഭവമില്ല. അത് ആവശ്യവുമില്ല; ദൈവഭക്തിയാണ് വേണ്ടത്.

    • Read more about കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)

    വിടുതല്‍ ലഭിക്കും എന്നത് പെന്തക്കൊസ്ത് ആദിയായ നവീന സഭാസമൂഹങ്ങള്‍ ഒരു വചനസത്യം പോലെ കൊണ്ടുനടക്കുന്ന ആശയമാണ്. കൈയ്യടിച്ചും ഉച്ചത്തില്‍ പാട്ടുപാടിയും മറ്റും ആരാധിക്കുമ്പോള്‍ വിടുതല്‍ ലഭിക്കും എന്നതാണ് അവരുടെ ദൈവശാസ്ത്രം. “ആരാധിക്കുമ്പോള്‍ വിടുതല്‍, ആരാധിക്കുമ്പോള്‍ സൗഖ്യം…”, “ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം…”, “അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍, ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ…” മുതലായ വരികള്‍ ശ്ലൈഹീക സഭകളിലെ ചില സഹോദരങ്ങളും ഉപയോഗിക്കുകയും അതുവഴി ഈ ആശയം അവരുടെ മനസ്സിലും കൂടുകെട്ടാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ ആശയം വചനാനുസൃതമാണോ? ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?

    • Read more about ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.

    'ഒരു പേരിലെന്തിരിക്കുന്നു' എന്നു ഹാസ്യഭാവത്തിൽ പലരും ചോദിക്കാറുണ്ട്. 'വിളിക്കാനൊരു പേരു വേണമെന്നു' പലരും പറായാറുമുണ്ട്. 'ഓയ്, 'ഊയ്' എന്നൊക്കെ വിളിക്കുമ്പോൾ 'കൂയ്' എന്നു വിളികേട്ട് ഓടിവരുന്ന കാട്ടുവാസികളും പണ്ടുണ്ടായിരുന്നതായി പുസ്തകങ്ങളിൽ വായിച്ചിട്ടുമുണ്ട്. ഒരു കുട്ടിയുടെ പേരിന് ചേരുന്ന പേരും അപ്പന്റെയും അമ്മയുടെയും പേരുകളിലെ ചില അക്ഷരങ്ങളെടുത്ത് യാതൊരു അർത്ഥവുമില്ലാത്ത പേരുകളിടുന്നവരുമുണ്ട്. മാത്രമല്ല, ഇന്ന് പട്ടികളുടെയും കുട്ടികളുടെയും പേരുകൾ പോലും ഒരുപോലെയിടുന്നവരുമുണ്ട്. എന്നാൽ പേര് അത്ര നിസ്സാരമല്ല. 

    • Read more about സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 30
  • Page 31
  • Page 32
  • Page 33
  • Current page 34
  • Page 35
  • Page 36
  • Page 37
  • Page 38
  • …
  • Next page ››
  • Last page Last »

Recommended

  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • അകവും പുറവും
  • കെരൂബുകൾ. (Cherubs).
  • ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ...
  • അനുഭവങ്ങളെ മറക്കാതിരിക്കുക.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • ഒറ്റയ്ക്കല്ല, ഒരുമിച്ചു വേണം മത്സരിക്കാൻ?
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ഉപവാസം
  • ക്രിസ്ത്യാനിക്ക് വിവാഹം കൂദാശയോ അതോ റിയാലിറ്റി ഷോയോ ???
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • മെനൊരാ.
  • ആരാണു നിന്റെ സുഹൃത്ത്
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • ബോവൂസോ (Petition or Request)
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • വാങ്ങിപ്പോയവർ
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • ദനഹായും പിണ്ടിപ്പെരുന്നാളും.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • എന്താണ് മൂന്ന് നോമ്പ്?
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ഉൽപ്പത്തി -3. വൃക്ഷമറവുകൾ താല്കാലികം.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • യേശു പണിയുന്നു.
  • നേരം പുലരും മുമ്പേ
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • ആരാധനാ വർഷത്തിലെ കൂദോശ്-ഈത്തോ ഞായർ.
  • കടലുകൾ. (Oceans)
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ആഹാസിന്റെ ഘടികാരം. (Clock).
  • ഉരിയലും ധരിക്കലും.
  • Microtonal System used in Staff Notation

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved