വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
പാപം അറിയാത്തവനെ പാപിയാക്കി (2.കൊരി 5:21) എങ്ങനെ? എന്നതാണ്. യഹൂദനായ മത്തായി അബ്രഹാമിന്റെ മേലുള്ള വാഗ്ദത്വവും വിടുതലുമെങ്കിൽ വിജാതീയനായ ലൂക്കോസ് ആദമിൽ തുടങ്ങി (ലൂക്കോസ്-3).
ആദം.
ദൈവത്തിന്റെ മകൻ - ദൈവത്തെ കൂടാതെ ദൈവത്തെപ്പോലെ ആകാൻ ഭാര്യയ്ക്കു സാത്താൻ പറഞ്ഞുകൊടുത്ത മാർഗ്ഗത്തിന് കൂട്ട് നിന്നു. സ്വയം ദൈവസന്നിധിയിൽ നിന്ന് ഓടിഒളിച്ചു. അനുസരണക്കേട് കാണിച്ചത് ചോദിച്ചപ്പോൾ - ഞാനല്ല അവളാണ് - അവളെ എനിക്ക് തന്നത് നീയാണ് - എന്നു പറഞ്ഞ് പാപത്താൽ തന്റെ പൗരുഷം ഉടഞ്ഞുപോയി എന്നു വെളിപ്പെടുത്തി.
ദാവീദ്.
നമ്മുടെ സഭയുടെ കാനോനിക നോമ്പുകൾ 6 എണ്ണമാണ്. അവ യഥാക്രമം;
1. യൽദോ നോമ്പ്,
2. വലിയ നോമ്പ്,
3. ശ്ലീഹന്മാരുടെ നോമ്പ്,
4. ശൂനോയോ നോമ്പ്,
5. നിനുവേ നോമ്പ്,
6. ബുധൻ, വെള്ളി ദിവസങ്ങളിലുള്ള നോമ്പ് എന്നിവയാണ്.
എന്നാൽ ഇതിൽ അവസാനത്തെ 4 എണ്ണം ആചരിക്കുന്നതിൽ പല തെറ്റായ കീഴ്വഴക്കങ്ങൾ, വേദശാസ്ത്രപരവും ആരാധനപരവുമായ പിഴവുകൾ നമുക്ക് സംഭവിക്കുന്നുണ്ട്. ആയതിനാൽ വളരെ കുറച്ചു മാത്രം ഈ കാര്യം ഈ ലേഖനത്തിൽ പരാമർശിക്കട്ടെ. കൂടുതൽ വ്യക്തതയും, റഫറൻസുകളുമുള്ള ഒരു ലേഖനം പിന്നീടൊരിക്കൽ എഴുതാൻ ശ്രമിക്കുന്നതാണ്.
A.D.390-ൽ തുർക്കിയിലെ റോമൻ പ്രവിശ്യയായ കിലിക്യയിൽ ഒരു ആട്ടിടയന്റെ മകനായാണ് ശെമവൂൻ ജനിച്ചത്. 13-ാം വയസ്സിൽ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം വായിച്ചശേഷം നടന്ന സംഭവങ്ങളുടെ ഭാഗമായി വന്ന ശക്തവും തീക്ഷ്ണവുമായ മാനസിക അഭിനിവേശമാണ് ശെമവൂനെ ക്രിസ്തുമത വിശ്വാസത്തെ പുൽകുവാൻ വഴിയൊരുക്കിയത്. ഗിരിപ്രഭാഷണഭാഗവായന കഴിഞ്ഞ് താമസംവിനാ ഗിരിപ്രഭാഷണത്തിലെ ഒരു വാക്യമായ “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും” (മത്തായി 5:8) എന്നതും ശെമവൂനിൽ മാനസികമായ നിശ്ചയദാർഢ്യത്തിന് കാരണമായി.
ജനനപ്പെരുന്നാൾ സന്ധ്യയിൽ/അല്ലെങ്കിൽ അർദ്ധരാത്രിയിൽ ആരാധനയ്ക്കായി പള്ളിയിൽ വരുമ്പോൾ തീജ്വാല ശുശ്രൂഷയിൽ നിക്ഷേപിക്കുന്നതിനായി ഓശാന ദിനത്തിൽ ലഭിച്ച കുരുത്തോലകൾ കൊണ്ടുവരേണ്ടതാണ് എന്ന നിർദ്ദേശം എല്ലാ ദേവാലയങ്ങളിൽ നിന്നും ലഭിക്കാറുള്ളത് പതിവാണല്ലോ. ആ നിർദ്ദേശത്തിന്റെ സാരാംശം, ആ കർമ്മത്തിന്റെ അടിസ്ഥാനം എന്നിവയെ കുറിച്ച് ചിന്തിക്കാം:
തീജ്വാല ശുശൂഷ.
വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.
1) "ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:26.
'കാനോൻ' (Conon) എന്ന വാക്കിന് 'അളവുകോൽ' (Measuring rod) എന്നാണ് അർത്ഥം. വേദപുസ്തക കാനോൻ എന്ന് പറയുമ്പോൾ പഴയ നിയമം, പുതിയ നിയമം എന്നിവയിൽ ഏതൊക്കെ പുസ്തകങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നുള്ള സഭയുടെ ഔദ്യോഗിക ലിസ്റ്റാണ്. പ്രാദേശികമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഏതാനും പുസ്തകങ്ങൾ ചില പുരാതന സഭകളിൽ പ്രചാരത്തിലുണ്ടെങ്കിലും ഏക സർവ്വത്രിക അപ്പോസ്ത്തോലിക പരിശുദ്ധ സഭയിൽ എല്ലാം നിലവിൽ അംഗീകരിച്ചിരിക്കുന്ന ഒരു വേദപുസ്തക കാനോൻ നിലവിലുണ്ട്. അതിൻ പ്രകാരം പഴയ നിയമത്തിൽ 45 പുസ്തകങ്ങളും ദാനീയേലിനോടും, എസ്ഥേറിനോടും കൂട്ടിച്ചേർത്ത പരിശിഷ്ടങ്ങളുമുണ്ട്.
ആനീദേ ഞായറാഴ്ചയുടെ പ്രുമിയോൻ.
നമ്മുടെ കർത്താവിന്റെ രക്ഷാകര കഷ്ടാനുഭവത്തിന്റെ നാളുകളിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്, വലിയ നോമ്പിലൂടെയാണ്. അതിന് തൊട്ട് മുമ്പുള്ള രണ്ട് ആഴ്ചകളിലായി വാങ്ങിപ്പോയ സകല ആചര്യന്മാരെയും സകല വാങ്ങിപ്പോയ പൂർവ്വികരെയും ഓർക്കുന്ന ദിവസങ്ങളാണ്. ഈ സാഹചര്യത്തിൽ പലപ്പോഴും നാം നേരിടുന്ന ഒരു ചോദ്യമാണ് "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല" എന്ന് വേദപുസ്തകത്തിൽ (സങ്കീർത്തനം) പറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് മരിച്ചവരെ ഓർക്കുന്നത് എന്നത്. വളരെ കൃത്യമായ ചോദ്യമാണ്. എന്നാൽ ഇതിനു മറുപടി തിരുവചനം പറയുന്നുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
കർത്താവിന്റെ സിംഹാസനത്തിന് ചുറ്റും നിലയുറപ്പിച്ച ശ്രേഷ്ഠ വിഭാഗമാണ് സാറാഫുകൾ. യശയ്യാവ് 6:1-8 ഇവരെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അവരുടെ സവിശേഷതകൾ പരിശോധിക്കാം.
1) ജ്വലിക്കുന്നവർ.
സാറാഫുകൾ എന്ന വാക്കിൻ്റെ എബ്രായ പദം 'സെറാഫിം' കത്തുന്നവർ, ജ്വലിക്കുന്നവർ എന്നാണ്. അവർ എപ്പോഴും പ്രകാശിക്കുന്നവരാണ്. പാപങ്ങളും അകൃത്യങ്ങളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ നാം എഴുന്നേറ്റ് പ്രകാശിക്കണം.
2) സാറാഫുകൾ സിംഹാസനത്തിന്ചുറ്റും നിൽക്കുന്നവർ.
Copyright © 2025 qodumutho.com - All rights reserved