Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?

യോനാ കടലാനയടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉളളില്‍ ഇരിക്കും. Mat12;40

എന്തുകൊണ്ടാണ് പരീശ-ശാസ്ത്രിമാര്‍ക്ക് യോനാ പ്രവാചകന്‍റെ അടയാളം കൊടുത്തത്?

യോന കണ്ടു പഠിക്കാതെ കൊണ്ടു പഠിച്ചയാളാണ് എന്നതു കൊണ്ടാണ്? ദോഷവും വ്യഭിചാരവുമുളള തലമുറയുടെ പ്രതീകങ്ങളായ പരീശ-ശാസ്ത്രിമാര്‍ കേട്ടാലും കണ്ടാലും ഒന്നും പഠിക്കില്ല എന്നും യോനയെപ്പോലെ ദൈവത്തില്‍ നിന്ന് അടികൊണ്ടാലേ പഠിക്കൂ എന്നുമാണ് യേശു പറയുന്നത്.

ശേഷം ആ തലമുറയെ യേശു നിനവേക്കാരോട് തുലനപ്പെടുത്തി. നിനവേക്കാരും ദോഷവും വ്യഭിചാരവുമുളള തലമുറയായിരുന്നു. എന്നാല്‍ യോന അവിടെ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ അവര്‍ ഒരു അടയാളവും യേശുവിനോട് ചോദിച്ചില്ല. അവര്‍ യോനയുടെ വചനം 'കേട്ടു' മാനസാന്തരപ്പെട്ടു എന്നാണ് 41-ല്‍ കാണുന്നത്.

ശേഷം ആ തലമുറയെ യേശു തെക്കേ രാജ്ഞിയോട് തുലനപ്പെടുത്തി. അവള്‍ ശലോമോന്‍റെ ജ്ഞാനം ''കേള്‍പ്പാന്‍'' ഭൂമിയുടെ അറുതികളില്‍ നിന്ന് വന്നു എന്ന് വായിക്കുന്നു. 42 അവളും ശലോമോനോട് ഒരു അടയാളവും ചോദിച്ചില്ല.'കേട്ട്' അനുസരിക്കയാണ് ചെയ്തത്.

എന്നാല്‍ യോനയെക്കാളും ശലോമോനെക്കാളും വലിയവനായ യേശുവിനോട് അടയാളം ചോദിക്കാന്‍ തക്ക നിലവാര താഴ്ചയിലേക്ക് പോയ ഒരു തലമുറയായിരുന്നു പരീശന്മാരുടേയും ശാസ്ത്രിമാരുടെയും തലമുറ.

നിര്‍മ്മല വചനത്തിന്‍റെ കേള്‍വിയെക്കാള്‍ അടയാളങ്ങള്‍ക്കും അത്ഭുതങ്ങള്‍ക്കും ഊതിവീഴ്ത്തലുകള്‍ക്കും പുറകെ ഓടുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊരു പാഠവും മുന്നറിയിപ്പുമാണ്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • കൊഴുക്കട്ട ശനിയുടെ പാരമ്പര്യം.
  • "മാനവ സേവ മാധവ സേവ"
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേരിടീൽ.
  • കൂദാശകൾ 'ഷോ'കളാക്കരുത്
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • 48 ദിവസം കൊണ്ട് പൂർത്തിയാകുന്ന 40 നോമ്പ്.
  • Microtonal System used in Staff Notation
  • ഗ്രീഗോറിയോസ് ബർ എബ്രായ.
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • ഊറാറ ചുറ്റിയ കുരിശ്.
  • ഒലിവു മരം (Olea europaea)
  • റമ്പാൻ.
  • വി.കുർബാനയപ്പം
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ആദ്യജാതൻ. (Firstborn).
  • ക്രിസ്തീയ സുകൃതങ്ങൾ.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • ചെറുതായവരെ കരുതുക.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ.
  • സേലൂൻ ബശ്ലോമോ....
  • കുരിയാക്കോസ് സഹദാ
  • കടമറ്റത്ത് കത്തനാർ.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • റമ്പാൻ ബൈബിൾ.
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • വിശുദ്ധ യാക്കോബ്
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • പെസഹാ ചിന്തകൾ.
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ആരാണ് നമ്മുടെ ദൈവം?
  • "ഗാഫോർ"
  • സിനിമാസ്റ്റൈൽ ഗാനങ്ങൾ ’കൺവൻഷൻ വേദികളിൽ ആരാധനക്ക്‌ ഭൂഷണമോ'?
  • ഗർബോ (കുഷ്ഠ രോഗിയുടെ) ഞായർ
  • അത്യാഗ്രഹം
  • കർത്തൃപ്രാർത്ഥന.
  • മാർ റാബാൻ റമ്പാൻ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • ജീവന്റെ തുള്ളി
  • ക്രിസ്താനി നടക്കേണ്ട രീതി

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved