Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം

    റയിൽവേ സ്റ്റഷനിൽ വച്ചാണ് ആ യാത്രക്കാരൻ പത്രം വിൽക്കുന്ന കുട്ടിയെ കണ്ടത്. പത്രം വാങ്ങാൻ താല്പര്യമുണ്ടായിരുന്നെങ്കിലും, കൈയിൽ ചില്ലറയില്ലാഞ്ഞതുകൊണ്ടു വേണ്ടായെന്നു വച്ചു. എങ്കിലും, അയാളുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ കുട്ടി അയാൾക്കു പത്രം കൊടുത്തു.

    • Read more about കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • സാറാഫുകൾ

    കർത്താവിന്റെ സിംഹാസനത്തിന് ചുറ്റും നിലയുറപ്പിച്ച ശ്രേഷ്ഠ വിഭാഗമാണ് സാറാഫുകൾ. യശയ്യാവ് 6:1-8 ഇവരെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അവരുടെ  സവിശേഷതകൾ പരിശോധിക്കാം.

    1) ജ്വലിക്കുന്നവർ.

    സാറാഫുകൾ എന്ന വാക്കിൻ്റെ എബ്രായ പദം 'സെറാഫിം' കത്തുന്നവർ, ജ്വലിക്കുന്നവർ എന്നാണ്. അവർ എപ്പോഴും പ്രകാശിക്കുന്നവരാണ്. പാപങ്ങളും അകൃത്യങ്ങളും വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ നാം എഴുന്നേറ്റ് പ്രകാശിക്കണം.

    2) സാറാഫുകൾ സിംഹാസനത്തിന്ചുറ്റും നിൽക്കുന്നവർ.

    • Read more about സാറാഫുകൾ
  • മൗനം വിദ്വാനു ഭൂഷണം.

    ഒരു ഓട്ടോ ഡ്രൈവർ, യാത്രക്കാരനുമായി ട്രാഫിക് സിഗ്നലിലെത്തി. അപ്പോൾ അംഗപരിമിതിയുള്ള ഒരാൾ ഭിക്ഷ
    ചോദിച്ചുകൊണ്ട്, അവരെ സമീപിച്ചു. ഡ്രൈവർ അയാളെ ശ്രദ്ധിച്ചതേയില്ല. എന്നാൽ, പുറകിലിരുന്ന യാത്രക്കാരൻ അയാൾക്കു പണം നൽകി. അയാൾ ഡ്രൈവറെ ഉപദേശിക്കാനും തുനിഞ്ഞു: "താങ്കളും പണം സമ്പാദിക്കുന്നില്ലേ? ഒരു രൂപയെങ്കിലും ആ ഭിക്ഷക്കാരനു നൽകാമായിരുന്നില്ലേ?", അയാൾ ചോദിച്ചു.

    • Read more about മൗനം വിദ്വാനു ഭൂഷണം.
  • മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം

    മുറിയിൽ വെളിച്ചം ഉണ്ടായിരുന്നതിനാൽ, കള്ളൻ അകത്തു കയറാതെ പുറത്തു തന്നെ നിന്നു. അകത്തക്കു് ഒളിഞ്ഞു നോക്കിയപ്പോൾ, ഒരു വയോധിക മേശപ്പുറത്തു നിന്ന്, ഇൻഹേലർ എടുക്കാൻ ശ്രമിക്കുന്നതാണ് അയാൾ കണ്ടതു്. പക്ഷേ, ഓരോ ശ്രമത്തിനിടയിലും, അതു ദൂരേക്കു തെന്നിപ്പോകുന്നു. കളളൻ രണ്ടും കല്പിച്ച്, ജനാലയിലൂടെ കയ്യിട്ടു, അതെടുത്ത് അവർക്കു കൊടുത്തു. കള്ളനാണെന്നു മനസ്സിലായെങ്കിലും, വയോധിക അയാളെ അകത്തേക്കു ക്ഷണിച്ചു. "ഞാൻ ആദ്യമായാണ് ഒരു കള്ളനെ കാണുന്നതു്", അവർ അയാളോടു പറഞ്ഞു.

    • Read more about മാറ്റത്തിന്റെ വഴികൾ എപ്പോൾ വേണമെങ്കിലും രൂപപ്പെടാം
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.

    വിട്ടു കളയേണ്ടവയെ വിട്ടുകളയാൻ നമുക്കാകണം. മറ്റുള്ളവരുടെ  വിടുവായ്ത്തങ്ങൾക്കു വില കൊടുത്താൽ, നഷ്ടപ്പെടുത്തേണ്ടി വരുന്നത്, സ്വന്തം വിവേകവും വിശ്വാസ്യതയുമായിരിക്കും. 
    ആർക്കും ആരേക്കുറിച്ചും, എന്തിനേക്കുറിച്ചും അഭിപ്രായങ്ങൾ പറയാം അവയെ വിലമതിക്കണോ, വിട്ടു കളയണോ എന്നതു കേൾക്കുന്നവരുടെ തെരഞ്ഞെടുപ്പാണ്.

    • Read more about വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.

    ഒരു കച്ചവടക്കാരൻ കടയടച്ച്, ബസിൽ വീട്ടിലേക്കു പോകുകയായിരുന്നു. പണമടങ്ങിയ ബാഗും അയാളുടെ കൈവശവുണ്ടായിരുന്നു. പകലിലെ അദ്ധ്വാന ക്ഷീണത്താൽ, കുറച്ചു നേരം അയാൾ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ, തൻ്റെ ബാഗ് മോഷണം പോയെന്നയാൾക്കു മനസ്സിലായി. സഹയാത്രികരെല്ലാം ചുറ്റും കൂടി. അതിലൊരാൾ പറഞ്ഞു: "പണമുള്ള ബാഗും കയ്യിൽ വച്ച് ഉറങ്ങിയതു പരമാബദ്ധമായി പോയി". മറ്റൊരാൾ പറഞ്ഞു: "പണബാഗുമായി, ബസ്സിൽ കയറാനേ പാടില്ലായിരുന്നു".

    • Read more about ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.

    ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടതയില്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ (സങ്കീ 32:1-2).

    പാപം. (sin).

    • Read more about സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.

    ഒരു മുതൽ മുടക്കും ഇല്ലാതെ മറ്റുള്ളവർക്കു കൊടുക്കാൻ കഴിയുന്ന കാര്യമാണ്, ഉപദേശം. ഉപദേശം നൽകുന്നതിലൂടെ, ഉപദേശകർക്കു യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. എല്ലാം നഷ്ടപ്പെട്ട് ഹൃദയം പൊട്ടി നിൽക്കുന്നവരോട്, കേവലം തലച്ചോറിൻ്റെ ഭാഷയിൽ സംസാരിക്കുന്നത്, വലിയ പാതകമാണ്. വന്നു ചേർന്ന ദുരന്തങ്ങൾക്കു മുന്നിൽ പിടിച്ചു നിന്നാലും, ചില 'ആശ്വാസ വാക്കുകൾ'ക്കു മുമ്പിൽ നിയന്ത്രണം നഷപ്പെട്ടു എന്നു വരാം? എന്ത്, എവിടെ പറയണമെന്ന് അറിയാത്ത ഉപദേഷ്ടാക്കൾ, ആപത്തുപോലും അവസരമാക്കും. ഒരാൾക്കു സ്വന്തമായ തീരുമാനം എടുക്കുവാൻ കഴിയാത്തപ്പോഴോ, എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴോ, ഉപദേശങ്ങൾക്കു പ്രസക്തിയുണ്ടാകും?

    • Read more about ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.

    പുറപ്പാട് 1:1-22. ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങളുടെയും ഉത്കണ്ഠയുടെയും അനിശ്ചിതത്വത്തിൻ്റെയും നിസ്സംഗതയുടെയും അസുഖകരമായ അനുഭവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. യിസ്രായേൽ ജനതയും ഇത്തരം തിന്മകളുടെ വകഭേദങ്ങളെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു - ഏറ്റവും മോശമായത് മിസ്രയീം ഭരണാധികാരിയായിരുന്ന ഫറവോ ആസൂത്രണം ചെയ്യുകയും പിന്തുണക്കുകയും ചെയ്ത വംശഹത്യയാണ്. ജനിച്ച ഓരോ ആൺകുട്ടിയെയും നദിയിലേക്ക് വലിച്ചെറിയുന്നത് യിസ്രായേല്യർക്ക് വന്നുചേർന്ന കഷ്ടപ്പാടുകളുടെ പരകോടിയായിരുന്നു. അതുമാത്രമല്ല വംശീയ വിവേചനം, അടിമത്തം, നിർബന്ധിത ജോലി, അടിച്ചമർത്തൽ അങ്ങനെ നീളുന്ന മറ്റ് ദുരിതങ്ങൾ.

    • Read more about ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം

    ഭക്ഷണം കഴിക്കാനായി, ഹോട്ടലിലെത്തിയതായിരുന്നു ആ ചെറുപ്പക്കാരൻ. ജനലിൽകൂടി പുറത്തെ കാഴ്ചകൾ കണ്ടാസ്വദിച്ചിരിക്കെ, അദ്ദേഹമാവശ്യപ്പെട്ട ഭക്ഷണമെത്തി. കഴിക്കാനാരംഭിച്ചപ്പോഴാണ്, അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചത്. മൂന്നു കുട്ടികൾ, തന്നെ നോക്കിക്കൊണ്ടു ജനാലയ്ക്കരികിൽ നിൽക്കുന്നു. വിശപ്പിൻ്റെ വിളി വെളിപ്പെടുത്തിക്കൊണ്ടുള്ള നോട്ടമായിരുന്നു അവരുടേത്.

    • Read more about സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Current page 4
  • Page 5
  • Page 6
  • Page 7
  • Page 8
  • Page 9
  • …
  • Next page ››
  • Last page Last »

Recommended

  • വിശുദ്ധ കുർബാനാനുഭവം
  • നസ്രാണിപ്പട
  • ഹാ! എത്ര മനോഹരമായ ദേവാലയം.
  • "മാനവ സേവ മാധവ സേവ"
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • കഷ്ടാനുഭവാഴ്ച.
  • സുറിയാനി സഭയുടെ നോമ്പ് ദിനങ്ങൾ.
  • ക്രിസ്താനി നടക്കേണ്ട രീതി
  • വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കാസായും പീലാസായും എടുത്ത് പടിഞ്ഞാറോട്ട് വരുമ്പോൾ ജനം കൈകൂപ്പിയാണോ നിൽക്കേണ്ടത്?
  • പാതിനോമ്പ്‌
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • വലയ വെള്ളിയാഴ്ച
  • രഹസ്യവും കുർബാനയും.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • ദനഹാ പെരുന്നാൾ (ജനുവരി 6) അഥവാ പ്രകാശത്തിന്റെ പെരുന്നാൾ.
  • ജീവവൃക്ഷം. (Tree of life).
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • അപശബ്ദങ്ങളെ അവഗണിക്കാനാകണം.
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • മൊഴിമാറ്റത്തിന്റെ കുഴി.
  • പഴയനിയമ പൗരോഹിത്യം.
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • എബ്രായരിലെ ക്രിസ്തു.
  • ഉപവാസം
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • കാനവിലെ കല്യാണ വീട്.
  • വിശുദ്ധ യാക്കോബ്
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • വിശുദ്ധ സേവേറിയോസ് പാത്രീയർക്കീസ്
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • കഴുത മറന്നുപോയ സത്യം
  • വിശ്വാസ സംരക്ഷകരാവുക.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • ആദ്യാചാര്യത്വം....
  • 72 അറിയിപ്പുകാരുടെ ഓർമ്മ.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • നാവ് എന്ന തീ
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • ഡിഡാക്കേ

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved