Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

    ക്രിസ്തുവിൻ്റെ പദവികളും വേലയും വെളിപ്പെടുത്തിക്കൊണ്ട് വിവിധ നിലകളിൽ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ബൈബിളിലെ ഓരോ പുസ്തകവും.

    1. ഉല്പത്തി — സ്ത്രീയുടെ സന്തതി: 3:15 – ഗലാ, 4:4.

    2. പുറപ്പാട് — പെസഹക്കുഞ്ഞാട്: 12:1-14 – 1.കൊരി, 5:7.

    3. ലേവ്യർ – മഹാപുരോഹിതൻ:  8:1-36 – എബ്രാ, 7:26-28; പ്രായശ്ചിത്തരക്തം: 17:11 – റോമ, 3:25.

    4. സംഖ്യാ — യാക്കോബിൽ നിന്നൊരു നക്ഷത്രം: 24:17 – മത്താ, 2:2; അടിക്കപ്പെട്ട പാറ: 20:11 – 1.കൊരി, 10:4; താമ്രസർപ്പം: 21:8,9 – യോഹ, 3:14.

    5. ആവർത്തനം —  വാഗ്ദത്ത പ്രവാചകൻ: 18:15 – പ്രവൃ, 3:22,23.

    • Read more about ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ
  • കെരൂബുകൾ. (Cherubs).

    അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെക്കുറിച്ചുളളതാണ്. പാപത്തിൽ വീണ മനുഷ്യനെ ഏദെൻ തോട്ടത്തിൽനിന്നും പുറത്താക്കി. പാപിയായ മനുഷ്യൻ ഏദെൻ തോട്ടത്തിലേക്കു മടങ്ങിവന്ന് ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാതിരിക്കേണ്ടതിനു ജീവവൃക്ഷത്തിന്റെ വഴി സൂക്ഷിക്കുവാൻ കെരൂബുകളെ നിറുത്തി. “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവൻ വൃക്ഷത്തിങ്കലേക്കുളള വഴി കാപ്പാൻ അവൻ ഏദെൻ തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞു കൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24).

    • Read more about കെരൂബുകൾ. (Cherubs).
  • കല്ലേറ്

    ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ഇവരാണ്:

    • Read more about കല്ലേറ്
  • കടലുകൾ. (Oceans)

    കടക്കാൻ പാടില്ലാത്തത് എന്നു പദാർത്ഥം. എബ്രായപദമായ ‘യാം’മിന് ഗർജ്ജിക്കുന്നതെന്നർത്ഥം. ‘തലാസ്സ’ എന്ന ഗ്രീക്കുപദത്തിന് ഉപ്പുള്ളതു എന്നായിരിക്കണം അർത്ഥം. പഴയനിയമകാലത്തെ പ്രധാന സമുദ്രം മെഡിറ്ററേനിയൻ ആയിരുന്നു. പലസ്തീന്റെ പടിഞ്ഞാറാണു മെഡിറ്ററേനിയൻ സമുദം. തന്മൂലം ‘യാമിനു’ പടിഞ്ഞാറെന്നർത്ഥവും ലഭിച്ചു. സമുദ്രത്തെമാത മാത്രല്ല, പലസ്തീനിലുള്ള തടാകങ്ങളെയും (ശുദ്ധജലമുള്ളവയും ഉപ്പുവെള്ളമുള്ളവയും) എബ്രായർ കടൽ (യാം) എന്നുവിളിച്ചിരുന്നു.

    • Read more about കടലുകൾ. (Oceans)
  • ഏഫോദ്. (Ephod).

    മഹാപുരോഹിതന്റെ ധരിക്കുന്ന സവിശേഷവസ്ത്രം. സ്വർണ്ണം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. അതിന്റെ രണ്ടറ്റത്തും ചേർന്ന് രണ്ടു ചുമൽക്കണ്ടം (തോൾവാർ) ഉണ്ട്. ഏഫോദിനു രണ്ടു ഭാഗങ്ങളുണ്ട്. ഒരു ഭാഗം പുറകുവശത്തെയും ഒരു ഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണ കൊളുത്തുകൊണ്ട് ബന്ധിക്കും. രണ്ടു ഗോമേദക കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽ ക്കണ്ടത്തിൽ ഉറപ്പിക്കും. തങ്കംകൊണ്ടു ചരടുപോലെ മുറിച്ചു രണ്ടു സരപ്പൊളി നിർമ്മിച്ച് സ്വർണ്ണത്തകിടിൽ ബന്ധിക്കും.

    • Read more about ഏഫോദ്. (Ephod).
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.

    1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32)

    2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9)

    3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2)

    4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13)

    5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13)

    6. ആമേന്‍  (വെളി.3:14)

    7. ഇടയശ്രേഷ്ഠന്‍  (1.പത്രോ.5:4)

    8. ഇമ്മാനുവേല്‍ (മത്താ.1:23)

    9. ഉദയ നക്ഷത്രം  (വെളി.22:16)

    10. എല്ലാവരുടെയും കര്‍ത്താവ് (അപ്പൊ.പ്രവൃ.10:36)

    11. ഏക മധ്യസ്ഥന്‍ (1 .തിമോ.2:5)

    12. ഒന്നാമത്തവനും ഒടുക്കത്തവനും (വെളി.22:13)

    • Read more about ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • എഴുപതു ആഴ്ചവട്ടം. (Seventy Weeks).

    എഴുപതു യെരുശലേമുമായി ബന്ധപ്പെട്ട സംഖ്യയാണ്. യിരെമ്യാ പ്രവാചകൻ മുന്നറിയിച്ച യെഹൂദയുടെ എഴുപതു വർഷത്തെ ബാബിലോന്യപ്രവാസം തീരാറായി. “യെരുശലേമിൻ്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാ പ്രവാചകനുണ്ടായപ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു ഗ്രഹിച്ചു.” (ദാനീ, 9:2; യിരെ, 25:11). അനന്തരം ദാനീയേലിനു “നിന്റെ ജന ത്തിനും (യെഹൂദനും) വിശുദ്ധനഗരത്തിനും (യെരുശലേമിനും) എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു” (ദാനീ, 9:24) എന്ന് വെളിപ്പെടുത്തുകയുണ്ടായി. ആഴ്ചവട്ടം എന്നു വിവർത്തനം ചെയ്തിരിക്കുന്ന ‘ഷബുവ’ എന്ന എബായ പദത്തിന് ഏഴുകൾ എന്ന സാമാന്യാർത്ഥമേ ഉള്ളു.

    • Read more about എഴുപതു ആഴ്ചവട്ടം. (Seventy Weeks).
  • എബ്രായരിലെ ക്രിസ്തു.

    എബ്രായലേഖനത്തിലെ ഓരോ അദ്ധ്യായത്തിലും ക്രിസ്തു ശ്രേഷ്ഠൻ എന്നു തെളിയിച്ചിരിക്കുന്നു.

    1-ാം അദ്ധ്യായം — പ്രവാചകന്മാരേക്കാൾ ശ്രേഷ്ഠൻ (1:1-2).

    2-ാം അ — ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ (2:2).

    3-ാം അ — മോശെയേക്കാൾ ശ്രേഷ്ഠൻ (3:2-3).

    4-ാം അ — യോശുവയേക്കാൾ ശ്രേഷ്ഠൻ (4:8-9,14).

    5-ാം അ — അഹരോനെക്കാൾ ശ്രേഷ്ഠൻ (5:4-6).

    6-ാം അ — പഴയനിയമ തത്വങ്ങളേക്കാൾ ശ്രേഷ്ഠൻ (6:1-2).

    7-ാം അ — മല്ക്കീസേദെക്കിനേക്കാൾ ശ്രേഷ്ഠൻ (7:1-3,26).

    8-ാം അ — പഴയനിയമ ഉടമ്പടിയേക്കാൾ ശ്രേഷ്ഠൻ (8:7-8).

    9-ാം അ — സമാഗമനകൂടാരത്തേക്കാൾ ശ്രേഷ്ഠൻ (9:1-11).

    • Read more about എബ്രായരിലെ ക്രിസ്തു.
  • ഉപമകൾ.

    ‘ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമതു’ സാദൃശ്യമൂലകാലങ്കാരമാണ് ഉപമ. ആശയഗ്രഹണത്തിനു സഹായകമായ ഒരു മാർഗ്ഗമാണ് താരതമ്യകഥനം. ഉപമയുടെ ഗ്രീക്കുപദം ‘പാരബൊലീ’ ആണ്. ‘പാരബല്ലോ’ ആണ് ക്രിയാരൂപം. അടുത്തടുത്തു വയ്ക്കുക എന്നാണർത്ഥം. പഠിപ്പിക്കുന്നതിനുവേണ്ടി രണ്ടു കാര്യങ്ങളെ താരതമ്യം ചെയ്യുക അഥവാ വസ്തുക്കളോ വസ്തുതകളോ സമാന്തരമായി പ്രദർശിപ്പിക്കുക എന്നർത്ഥം. പുതിയനിയമത്തിൽ നാല്പത്താറു പ്രാവശ്യം ഈ പ്രയോഗമുണ്ട്. ‘മാഷാൽ’ എന്ന എബ്രായപദത്തിന്റെ തർജ്ജമയാണ് ഗ്രീക്കിലെ പാബൊലി. പഴയനിയമത്തിൽ ‘മാഷാൽ’ പതിനഞ്ചുപ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. മാഷാലിന് മലയാളത്തിലെ ‘ഉപമ’യെക്കാൾ വിപുലമായ അർത്ഥമാണുള്ളത്.

    • Read more about ഉപമകൾ.
  • ആദ്യജാതൻ. (Firstborn).

    മനുഷ്യരിലെ ആദ്യജാതനെയും മൃഗങ്ങളിലെ കടിഞ്ഞൂലിനെയും വ്യവഹരിക്കുവാൻ ഉപയോഗിക്കുന്ന എബ്രായ പദമാണ് ‘ബെഖോർ’ (Bekore). ആദ്യജാതന്റെ അവകാശങ്ങളും ചുമതലകളും ഉൾക്കൊള്ളുന്ന പ്രയോഗമാണ് ജ്യേഷ്ഠാവകാശം. ബഹുഭാര്യാത്വ വ്യവസ്ഥിതിയിൽ പിതാവിന്റെ ആദ്യജാതനെയും മാതാവിന്റെ ആദ്യജാതനെയും വേർതിരിച്ചു മനസ്സിലാക്കേണ്ടതാണ്. ആദ്യജാതൻ പിതാവിന്റെ ശക്തിയുടെ ആദ്യഫലമാണ് അഥവാ ബലത്തിന്റെ ആരംഭമാണ്. “രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ:” (ഉല്പ, 49:3. ആവ, 21:17). ആദ്യജാതൻ കടിഞ്ഞൂലാണ്; അഥവാ, ആദ്യത്തെ ഗർഭം.

    • Read more about ആദ്യജാതൻ. (Firstborn).

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 5
  • Page 6
  • Page 7
  • Page 8
  • Current page 9
  • Page 10
  • Page 11
  • Page 12
  • Page 13
  • …
  • Next page ››
  • Last page Last »

Recommended

  • ഒലിവു മരം (Olea europaea)
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • കർത്തൃപ്രാർത്ഥന.
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • പരുമല തിരുമേനിയുടെ ശൽമൂസാ.
  • മെനൊരാ.
  • സുറിയാനി സഭയിലെ ആരാധനാ കലണ്ടർ.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • ഉത്സവങ്ങൾ. (Feasts).
  • ചെറുതായവരെ കരുതുക.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • ക്രിസ്തുവിന്റെ ചരിത്രപരത
  • എന്തിനാണ് കുമ്പിട്ടു നമസ്കരിക്കുനത്?
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • ചമ്മട്ടി.
  • ദൈവസാന്നിധ്യം ആഗ്രഹിക്കുക, ദൈവീക പ്രമാണങ്ങളെ കാത്തുസൂക്ഷിക്കുക. തലമുറകളായി കൈമാറുക
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • Trisagion (ത്രൈശുദ്ധ കീർത്തനം).
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • സഭായോഗങ്ങളിൽ വൈകിയെത്തുന്നവർ
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • അതിഭക്ഷണം
  • സ്ത്രീധനം. (Dowry).
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • ഏഴാം പോസൂക്കോ
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • ഊറാറ ചുറ്റിയ കുരിശ്.
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • ചെറുതാക്കലല്ല എളുപ്പവഴി.
  • ഈസ്റ്റർ മുട്ടകൾ (Easter Eggs)
  • നസ്രാണിപ്പട
  • നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് 29 ദിവസം; അസാധാരണ ദിവസം സമ്മാനിച്ചതാര്?
  • ആഗ്രഹങ്ങൾ അമിതമായാൽ
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • ബർന്നബ്ബാസ് - പ്രബോധനപുത്രൻ.
  • വിശുദ്ധ മദ്ബഹാ.
  • കഷ്ടാനുഭവാഴ്ച.
  • പെസഹാ ചിന്തകൾ.
  • പതിനെട്ടിട
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • 24 തോടുകൾ/നദികൾ. (brook, river, stream).
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved