Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.

    യോനാ കടലാനയടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉളളില്‍ ഇരിക്കും. Mat12;40

    യോന ലംഘനഫലമായി കടലാനയുടെ വയറ്റില്‍ മൂന്ന് രാവും പകലും കിടന്നതിന് ശേഷം ആണ് നിനവേയില്‍ പോയി പ്രസംഗിച്ചത്. എന്നാല്‍ യേശു പ്രസംഗങ്ങളും ശുശ്രൂഷകളും തികച്ചിട്ടാണ് മൂന്നു രാവും പകലും ഭൂമിയുടെ ഉളളില്‍ പോയത്.

    • Read more about തെറ്റു തിരുത്താതെ തെറ്റു ചികയുന്നവര്‍.
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?

    യോനാ കടലാനയടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉളളില്‍ ഇരിക്കും. Mat12;40

    എന്തുകൊണ്ടാണ് പരീശ-ശാസ്ത്രിമാര്‍ക്ക് യോനാ പ്രവാചകന്‍റെ അടയാളം കൊടുത്തത്?

    യോന കണ്ടു പഠിക്കാതെ കൊണ്ടു പഠിച്ചയാളാണ് എന്നതു കൊണ്ടാണ്? ദോഷവും വ്യഭിചാരവുമുളള തലമുറയുടെ പ്രതീകങ്ങളായ പരീശ-ശാസ്ത്രിമാര്‍ കേട്ടാലും കണ്ടാലും ഒന്നും പഠിക്കില്ല എന്നും യോനയെപ്പോലെ ദൈവത്തില്‍ നിന്ന് അടികൊണ്ടാലേ പഠിക്കൂ എന്നുമാണ് യേശു പറയുന്നത്.

    • Read more about കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.

    ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും. സുഖദുഃഖ സമ്മിശ്രമായ ഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത് സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്. യേശു നമ്മോടു പറയുന്നു.

    "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും". മത്തായി 11:28.

    • Read more about സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

    ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.

    "ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു. ലോകത്തിനുവേണ്ടിയല്ല, നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ
    ആകകൊണ്ടു അവർക്കുവേണ്ടി യത്രേ ഞാൻ അപേക്ഷിക്കുന്നതു" യോഹ 17:9.

    യേശു നമുക്കു വേണ്ടി മരിച്ചു. ഉയിർത്തെഴുന്നേറ്റു. പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരുന്നു നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. കുഞ്ഞാടുകളായ നമ്മെ പിതാവായ ദൈവം നല്ല ഇടയനായ യേശുവിന്റെ കൈയ്യിൽ ഏല്പിച്ചിരിക്കുന്നു. ദുഷ്ടപിശാചായ ചെന്നായ് കുഞ്ഞാടുകളെ പിടിക്കുവാൻ വരുമ്പോൾ ഇടയനായ യേശു തന്റെ ജീവനെ വകവെക്കാതെ അവയെ രക്ഷിക്കുന്നു.

    • Read more about ക്രിസ്തു എന്ന മദ്ധ്യസ്ഥൻ.
  • സൈകാമോർ

    വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്ന വൃക്ഷങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒന്നാണ് 'സൈക്കാമോർ' വൃക്ഷം സൈക്കാമോർ എന്ന വൃക്ഷം അതിന്റെ പൊതുസ്വഭാവത്തിൽ അത്തിമരത്തോട് സാമ്യമുള്ളതാണ്, അതേസമയം ഇലകൾ മൾബറിയുടേതിന് സമാനമാണ്; അതിനാൽ ഇതിനെ അത്തി-മൾബറി എന്നും കാട്ടത്തിയെന്നും (ഫിക്കസ് സൈക്കോമോറസ്) വിളിക്കുന്നു. സൈകാമോർ മരങ്ങൾ ജോർദ്ദാൻ താഴ്‌വര, ഗലീലി, ജറുസലേം എന്നിവിടങ്ങളിലും  ധാരാളമായി വളരുന്നു. ഈ വൃക്ഷത്തിന്റെ പഴവും, തടിയും തങ്ങളുടെ ഉപജീവനത്തിനായി ആളുകൾ ആശ്രയിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ സൈകാമോർ വൃക്ഷത്തെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങൾ നമുക്ക് കാണാന്‍ കഴിയും.

    • Read more about സൈകാമോർ
  • പിച്ചള സർപ്പം.

    അവങ്കലേക്ക് നോക്കുന്ന എല്ലാവർക്കും ജീവൻ നൽകേണ്ടതിനു വേണ്ടി ക്രൂശിന്മേൽ ഉയർത്തപ്പെട്ട യേശുക്രിസ്തുവിന്റെ യാഗമരണത്തെയാണ് പിച്ചളസർപ്പത്തിന്റെ  ശക്തി സൂചിപ്പിക്കുന്നത്. ഇപ്പോൾ പാപത്തിൽ നിന്ന് വിടുതൽ നേടുവാനും രക്ഷപ്രാപിക്കുവാനുമായി ആഗ്രഹിക്കുന്നവർ വിശ്വാസത്തിൽ അനുസരണത്തോടെ തങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് തിരിക്കേണം. ബെലയാം ഒരു യിസ്രായേല്യനല്ലായിരുന്നു. എങ്കിലും അവൻ ഒരു പുരോഹിത പ്രശ്നക്കാരൻ ആയിരുന്നു. മന്ത്രവാദത്താൽ ദേവന്മാരുടെ മനസ്സിനെ സ്വാധീനിച്ച് മറ്റുള്ളവരെ ശപിക്കുവാൻ അവന് കഴിയുമെന്ന് ബാലാക്ക് വിശ്വസിച്ചു. അവൻ ഒരു കള്ള പ്രവാചകനായിരുന്നു.

    • Read more about പിച്ചള സർപ്പം.
  • ഷണ്ഡൻ്റെ മാനസാന്തരം.

    ഐത്യോപ്യ രാജ്ഞിയുടെ ഭണ്ഡാര വിചാരകനായ ഒരു ഷണ്ഡനോട് ഫിലിപ്പോസ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുകയും, സ്നാനപ്പെടുത്തുകയും ചെയ്തതായി പ്രവൃത്തികളിൽ വായിക്കുന്നു. (പ്രവൃ, 8:26-39). എത്യോപ്യദേശത്തു നിന്നുള്ളവനായിരുന്നു ഈ ഷണ്ഡൻ. പഴയനിയമത്തിൽ 'കൂശ്' എന്നു വിളിക്കുന്നത് എത്യോപ്യയെയാണ്. ഈജിപ്റ്റിനു തെക്ക് ആഫ്രിക്കയുടെ വടക്കെ അറ്റത്താണ് എത്യോപ്യ സ്ഥിതിചെയ്യുന്നത്. ഹാമിന്റെ പുത്രനായ കൂശിന്റെ സന്തതികളാണ് ഇവിടെ പാർപ്പുറപ്പിച്ചത്. (ഉല്പ, 10:6). ഐത്യോപ്സ് എന്ന ഗ്രീക്കു പദത്തിന് 'കരിമുഖം' എന്നർത്ഥം. കൂശ്യരുടെ കറുപ്പിനെ അതു വിവക്ഷിക്കുന്നു.

    • Read more about ഷണ്ഡൻ്റെ മാനസാന്തരം.
  • മരണത്തെ ആസ്വദിക്കാനാവുക

    യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്ന് ഞാന്‍ സത്യമായി നിന്നോട് പറയുന്നു എന്ന് പറഞ്ഞു. ലൂക്കോസ്. 23;43.

    യേശുവിന്‍റെ ഈ വാക്കുകള്‍ ആ ദുഷ്പ്രവര്‍ത്തിക്കാരനില്‍ ഉണ്ടാക്കിയിരിക്കാനിടയുള്ള വികാരവിവശതകള്‍ വളരെയാണ്.

    ക്രൂശിക്കപ്പെട്ടതിന്‍റെ അതിവേദന അവന്‍റെ മുഖത്തും ദേഹത്തും പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍റെ മുഖത്തിനും ശരീരഭാഷയ്ക്കും വിത്യാസം വന്നു.

    ദാരുണമായ വേദനയ്ക്കിടയിലും അവന് പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ട്. മരണാനന്തര പ്രത്യാശകൊണ്ട് അവന്‍റെയുള്ളം യേശു നിറച്ചു.

    ജീവിതം നഷ്ടപ്പെട്ടിടത്തുനിന്ന് വേഗത്തില്‍ അതിനെ തിരിച്ച് പിടിക്കാനായി.

    • Read more about മരണത്തെ ആസ്വദിക്കാനാവുക
  • നാവ് എന്ന തീ

    ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന ദൈവജനത്തെ തകർക്കുവാൻ അവരുടെ സ്വന്തം നാവിനെത്തന്നെ പിശാച്ച് എടുത്തുപയോഗിക്കുമെന്ന് വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവിലുടെ നയിക്കപ്പെടുന്ന സഹോദരങ്ങൾ പോലും വിണു പോകുവാൻ ഇടയാക്കുന്നത് ചില ദുർബല നിമിഷങ്ങളിൽ അവരിൽ നിന്ന് പുറപ്പെടുന്ന വാക്കുകളിലുടെയാണെന്ന യാഥാർത്ഥ്യം അധികമാരും ശ്രദ്ധിക്കാറില്ല. ഒരു ചെറിയ അവയവം മാത്രമായ നാവ് ഒരു തീ ആണെന്നും അതിന് ശരീരത്തെ മുഴുവൻ ദഹിപ്പിച്ച് കളയുവാൻ കഴിയുമെന്നും അതു മരണകരമായ വിഷം നിറഞ്ഞതാണെന്നും വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു.

    യാക്കോബ് 3:1- 12 വരെ വായിക്കുക.

    • Read more about നാവ് എന്ന തീ
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"

    "ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നതു. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു. 1.കൊരി 9:26,27.

    • Read more about "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 3
  • Page 4
  • Page 5
  • Page 6
  • Current page 7
  • Page 8
  • Page 9
  • Page 10
  • Page 11
  • Next page ››
  • Last page Last »

Recommended

  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • അമാലോക്യരെ തോല്പിപ്പിൻ
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • പുണ്യ ശ്ലോകനായ മാർ യുലിയോസ് യേശു ശിശക്ക് തിരുമേനി
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • വിശുദ്ധ യാക്കോബ് ബുർദ്ദാന
  • പുരോഹിതന്മാര്‍ ധരിക്കുന്നത് മൂടുപടമോ?
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • വാങ്ങിപ്പോയവരുടെ സ്ഥാനം.
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • വിഭജിക്കുന്നവൻ. (വി.മത്തായി.10:34,11:1).
  • പൗരോഹിത്യം – സുറിയാനി പാരമ്പര്യത്തിൽ.
  • മൊഴിമാറ്റത്തിന്റെ കുഴി.
  • വിശുദ്ധ മദ്ബഹാ.
  • വിശുദ്ധ ഗീവറുഗീസ് സഹദാ.
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • മരണത്തെ ആസ്വദിക്കാനാവുക
  • തിരുവെഴുത്തിലെ കിടക്കകള്‍.
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • പട്ടക്കാരോട് ഒരപേക്ഷ.
  • കത്തോലിക്കാ സഭയുടെ ദുരുപദേശങ്ങൾ സത്യവിശ്വാസ (യാക്കോമ്പായ) സുറിയാനി സഭയിൽ കടന്നു കയറുന്നുവോ?
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • മാർഗം കളി
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • ഫെബ്രുവരി 22 ശ്ലീഹന്മാരില്‍ തലവനായ പത്രോസിന്‍റെ അന്ത്യോഖ്യാ സിംഹാസന സ്ഥാപനദിനം. (പാത്രിയര്‍ക്കാ ദിനം)
  • The various flavors of Christianity
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • ആദ്യജാതൻ. (Firstborn).
  • എപ്പിസ്കോപ്പൽ നാമങ്ങളുടെ അർത്ഥങ്ങൾ
  • സെരൂഗിലെ മോർ യാക്കോബ് - പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ.
  • വലിയ നോമ്പ് എന്ന വലിയ അനുഭവം
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • ധ്യാനം
  • സെബസ്ത്യായിലെ നാല്പത് സഹദേന്മാർ. (ഓർമ്മദിനം: മാർച്ച്‌ 9).
  • കണ്ടു പഠിക്കണോ കൊണ്ടു പഠിക്കണോ?
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • 'ശക്രോ'
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • വിനാഴിക

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved