Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • മരണത്തെ ആസ്വദിക്കാനാവുക

യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്ന് ഞാന്‍ സത്യമായി നിന്നോട് പറയുന്നു എന്ന് പറഞ്ഞു. ലൂക്കോസ്. 23;43.

യേശുവിന്‍റെ ഈ വാക്കുകള്‍ ആ ദുഷ്പ്രവര്‍ത്തിക്കാരനില്‍ ഉണ്ടാക്കിയിരിക്കാനിടയുള്ള വികാരവിവശതകള്‍ വളരെയാണ്.

ക്രൂശിക്കപ്പെട്ടതിന്‍റെ അതിവേദന അവന്‍റെ മുഖത്തും ദേഹത്തും പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍റെ മുഖത്തിനും ശരീരഭാഷയ്ക്കും വിത്യാസം വന്നു.

ദാരുണമായ വേദനയ്ക്കിടയിലും അവന് പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ട്. മരണാനന്തര പ്രത്യാശകൊണ്ട് അവന്‍റെയുള്ളം യേശു നിറച്ചു.

ജീവിതം നഷ്ടപ്പെട്ടിടത്തുനിന്ന് വേഗത്തില്‍ അതിനെ തിരിച്ച് പിടിക്കാനായി.

ഗദരദേശത്തെ ഭ്രാന്തന്‍, ധൂര്‍ത്തപുത്രന്‍, 38 ആണ്ട് കുളകടവില്‍ കിടന്നവന്‍, അതേപോലെ ഈ ദുഷ്പ്രവര്‍ത്തിക്കാരന്‍ ഇവര്‍ക്കെല്ലാം പൊതുവില്‍ പറയാവുന്ന പ്രത്യേകത ഒരിക്കല്‍ പോലും ജീവിതത്തിലേക്ക് തിരികെവരാന്‍ കഴിയും എന്ന പ്രതിക്ഷയില്ലാത്തവരായിരുന്നു.

യേശുവുമായുള്ള സംഗമം മാത്രമാണ് അവരെ അതിന് സഹായിച്ചത്.

ഈ ദുഷ്പ്രവര്‍ത്തിക്കാരന്‍ വാസ്തവത്തില്‍ നരകത്തില്‍ നിന്ന് തലനാരിഴയ്ക്ക് വഴുതി രക്ഷപ്പെട്ടവനാണ്. അവന്‍റെ മരണസമയത്തെ രണ്ട് ഭാഗമായി തിരിക്കാം. ആദ്യഭാഗത്ത് മരണത്തിന്‍റെ സകലഭീകരതയും അവന്‍ അനുഭവിച്ചു. എന്നാല്‍ രണ്ടാം ഭാഗത്ത് മരണത്തെ അവന്‍ ആസ്വദിച്ചു.

മരണാനന്തര ജീവിതത്തെപ്പറ്റി വ്യക്തതയുള്ളവര്‍ക്കു മാത്രമേ മരണത്തെ ആസ്വദിക്കാനാവുകയുള്ളൂ.

ഫാ.ഗീവർഗ്ഗീസ് കോശി, പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • കൊഹനേ ഞായർ.
  • പുതിയ മനുഷ്യനെ ധരിക്കുക.
  • കറുപ്പിനേഴഴക്.
  • ഏഴാം പോസൂക്കോ
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • ഒരു സോറി പറഞ്ഞാൽ
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • മോർ ബാലായി.
  • എന്താണ് ഗൂദാ?
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • ക്നാനായകാർ.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • നരകം. (Hell)
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • എന്റെ ജനം
  • ദൈവപ്രസവിത്രിയുടെ ജനനം – സെപ്റ്റംബർ 8 [Birth of Theotokos] കർത്താവിന്റെ അമ്മ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • കഷ്ടാനുഭവാഴ്ചയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • കടമറ്റത്ത് കത്തനാർ.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • കര്‍ത്താവിന്റെ ബഹുമാനം തന്റെ സ്ഥാനത്ത്...
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • ഉരിയലും ധരിക്കലും.
  • Microtonal System used in Staff Notation
  • പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും
  • നോമ്പും ഉപവാസവും ആരാധനയും.
  • സുറിയാനി സഭയുടെ പ്രാർത്ഥനാ ചരടുകൾ.
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • മലങ്കരയിലെ സിസ്റ്റർ അന്നം
  • ഷണ്ഡൻ്റെ മാനസാന്തരം.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • സംഗീതം എന്ന ഔഷധം. Music Therapy
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • പന്ത്രണ്ട് മാസങ്ങൾ
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • എബ്രായരിലെ ക്രിസ്തു.
  • സ്നേഹത്തിൽ ഐക്യപ്പെടുക.
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • അറിയിപ്പിന്റെ ശനിയാഴ്ച. (ദുഃഖശനി).
  • ഹാ! എത്ര മനോഹരമായ ദേവാലയം.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved