Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ

സത്യവിശ്വാസം സംരക്ഷിക്കുവാൻ വിശുദ്ധ നാട്ടില്‍ നിന്നും മലങ്കരയിൽ എത്തുകയും ഈ മണ്ണിൽ തന്റെ മക്കൾക്കായി ജീവൻ വെടിഞ്ഞവരും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയവരുമായ സുറിയാനി സഭയുടെ വിശുദ്ധരും പുണ്യപ്പെട്ടവരുമായ പിതാക്കന്മാർ.

  • Read more about സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ

വാങ്ങിപ്പോയവർ

വാങ്ങിപ്പോയവർ, നിദ്രപ്രാപിച്ചവർ, മരണമടഞ്ഞവർ, മൃതന്മാർ തുടങ്ങിയ പല പേരുകളും മരിച്ചവരെപ്പറ്റി സുറിയാനി സഭയുടെ ആരാധനാ ക്രമങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാങ്ങിപ്പോയവര്‍ കര്‍ത്താവിന്റെ രണ്ടാം വരവ് വരെ നീണ്ട ഉറക്കത്തിലാണെന്നും അവര്‍ക്ക് ഭൂമിയില്‍ നടക്കുന്നതൊന്നും കാണണോ കേള്‍ക്കാനോ കഴിയുകയില്ലെന്നും നവീന സഭക്കാര്‍ പഠിപ്പിക്കുന്നു. വാങ്ങിപ്പോയവരെപ്പറ്റി അവര്‍ പഠിപ്പിക്കുന്ന വികലമായ വ്യാഖ്യാനങ്ങളെ വേദപുസ്തകം അടിസ്ഥാനമാക്കി ശരിയാണോ എന്നൊന്ന് പരിശോധിക്കാം.

  • Read more about വാങ്ങിപ്പോയവർ

മരണത്തെ ആസ്വദിക്കാനാവുക

യേശു അവനോട്: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്ന് ഞാന്‍ സത്യമായി നിന്നോട് പറയുന്നു എന്ന് പറഞ്ഞു. ലൂക്കോസ്. 23;43.

യേശുവിന്‍റെ ഈ വാക്കുകള്‍ ആ ദുഷ്പ്രവര്‍ത്തിക്കാരനില്‍ ഉണ്ടാക്കിയിരിക്കാനിടയുള്ള വികാരവിവശതകള്‍ വളരെയാണ്.

ക്രൂശിക്കപ്പെട്ടതിന്‍റെ അതിവേദന അവന്‍റെ മുഖത്തും ദേഹത്തും പ്രകടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍റെ മുഖത്തിനും ശരീരഭാഷയ്ക്കും വിത്യാസം വന്നു.

ദാരുണമായ വേദനയ്ക്കിടയിലും അവന് പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ട്. മരണാനന്തര പ്രത്യാശകൊണ്ട് അവന്‍റെയുള്ളം യേശു നിറച്ചു.

ജീവിതം നഷ്ടപ്പെട്ടിടത്തുനിന്ന് വേഗത്തില്‍ അതിനെ തിരിച്ച് പിടിക്കാനായി.

  • Read more about മരണത്തെ ആസ്വദിക്കാനാവുക

പരുമല തിരുമേനിയുടെ ശൽമൂസാ.

[സുറിയാനി സഭയുടെ നിരണം ഭദ്രാസന  മെത്രാപ്പോലീത്തായായിരുന്ന പരുമല മോർ ഗ്രീഗോറിയോസ് തിരുമേനി, പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് എഴുതി സമർപ്പിച്ച ശൽമൂസ (ഉടമ്പടി)].

  • Read more about പരുമല തിരുമേനിയുടെ ശൽമൂസാ.

പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും

പുണ്യവാളന്‍ എന്ന വിശേഷണം എല്ലാ ക്രിസ്ത്യന്‍ പരിശുദ്ധന്മാര്‍ക്കും അനുയോജ്യമാണ്. എന്നാല്‍ മലങ്കര നസ്രാണികള്‍ക്ക് പുണ്യാളച്ചന്‍ (പുണ്യവാളന്‍ + അച്ചന്‍) എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരൊറ്റ നാമം മാത്രമാണ് മനസ്സിലെത്തുക. അത് മാര്‍ ഗീവര്‍ഗീസ് സഹദാ മാത്രമാണ്.

  • Read more about പുണ്യാളച്ചനും പാമ്പും പിന്നെ കോഴിയും

ക്രിസ്തുശിഷ്യൻമാരുടെ മരണം

പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തു ശിഷ്യന്മാരുടെ മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

1. മത്തായി: എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു.

2. മർക്കോസ്: ഈജിപ്തിലെ അലക്സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.

3. ലൂക്കോസ്: ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു.

  • Read more about ക്രിസ്തുശിഷ്യൻമാരുടെ മരണം

ഏഫോദ്. (Ephod).

മഹാപുരോഹിതന്റെ ധരിക്കുന്ന സവിശേഷവസ്ത്രം. സ്വർണ്ണം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. അതിന്റെ രണ്ടറ്റത്തും ചേർന്ന് രണ്ടു ചുമൽക്കണ്ടം (തോൾവാർ) ഉണ്ട്. ഏഫോദിനു രണ്ടു ഭാഗങ്ങളുണ്ട്. ഒരു ഭാഗം പുറകുവശത്തെയും ഒരു ഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണ കൊളുത്തുകൊണ്ട് ബന്ധിക്കും. രണ്ടു ഗോമേദക കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽ ക്കണ്ടത്തിൽ ഉറപ്പിക്കും. തങ്കംകൊണ്ടു ചരടുപോലെ മുറിച്ചു രണ്ടു സരപ്പൊളി നിർമ്മിച്ച് സ്വർണ്ണത്തകിടിൽ ബന്ധിക്കും.

  • Read more about ഏഫോദ്. (Ephod).

72 അറിയിപ്പുകാരുടെ ഓർമ്മ.

പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപതു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപതുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നൽകിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നൽകി അയച്ചു. “അനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1).

  • Read more about 72 അറിയിപ്പുകാരുടെ ഓർമ്മ.

ഇരുപത്തുനാലു മൂപ്പന്മാർ.

അപ്പോസ്തോലനായ യോഹന്നാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. സിംഹാസനത്തിനു ചുറ്റും പൊൻകിരീടം ധരിച്ച ഇരുപത്തിനാലു മൂപ്പന്മാർ ഇരിക്കുകയായിരുന്നു. (വെളി, 4:4, 5:8, 11:16, 19:4). ഈ മൂപ്പന്മാർ സ്വർഗ്ഗീയ ജീവികളാണെന്നും, ദൂതന്മാരാണന്നും, മനുഷ്യരുടെ പ്രതിനിധികളാണെന്നും, സഭയുടെ പ്രതിനിധികളാണെന്നും അഭിപ്രായഭേദങ്ങളുണ്ട്.

A. മൂപ്പന്മാർ ദൈവദൂതന്മാർ:

1. അവർ സ്വർഗ്ഗത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും ദൈവത്തിനു സ്തുതി പാടുന്നതിനും നേതൃത്വം വഹിക്കുന്ന തേജസ്സുള്ള സ്വർഗ്ഗീയ ജീവികളാണ്.

  • Read more about ഇരുപത്തുനാലു മൂപ്പന്മാർ.

വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.

ആമുഖം.

'വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും' എന്ന ഈ പുസ്തകത്തിൽ ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെയും പതിമൂന്നു ശ്ലീഹന്മാരുടെയും ജീവചരിത്രങ്ങളാണ് ഉൾപ്പെടുത്തിരിക്കുന്നത്. സണ്ടേസ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ ജീവചരിത്രസംഗ്രഹം പ്രയോജന 
പ്പെടുമെന്നു കരുതുന്നു.

  • Read more about വിശുദ്ധ കന്യകമറിയാമും അപ്പോസ്തോലന്മാരും.

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Current page 2
  • Page 3
  • Page 4
  • Page 5
  • Next page ››
  • Last page Last »

Recommended

  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • പതിനെട്ടിട
  • ഭയങ്കര കുർബാനയാണോ! വിശുദ്ധ കുർബാന?
  • മനമേ പക്ഷിഗണങ്ങൾഉണർന്നിതാ പാടുന്നു
  • The various flavors of Christianity
  • അകവും പുറവും
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • കൃപകൾ ദൈവദാനം. അവയെ നഷ്ടപ്പെടുത്തരുതേ...
  • ജീവവൃക്ഷം. (Tree of life).
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • സുറിയാനി ക്രിസ്ത്യാനികളായ സ്ത്രീകൾ പൊട്ട് തൊടരുത് എന്ന് പറയുന്നതെന്തിന്?
  • ദുഃഖവെള്ളിയാഴ്ചയിലെ ചൊറുക്ക /കയ്പ്പുനീർ തയാറാക്കുന്ന വിധം
  • മാർഗം കളി
  • യേശുവിന് മറ്റ് സഹോദരങ്ങളുണ്ടോ?
  • വിശുദ്ധ മൂറോന്‍.
  • നാവ് എന്ന തീ
  • എന്തുകൊണ്ടാണ് നമ്മള്‍ പ്രഭാതത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് പറയുന്നത്?
  • വിശുദ്ധ ബൈബിൾ.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • ബന്ധങ്ങൾ
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • ചുവപ്പിനാൽ മൂടപ്പെട്ടവ
  • കൂദാശകള്‍ രണ്ടു ഗണം ഉണ്ട്
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • ഫെബ്രുവരി 2. ശുദ്ധമുള്ള മായൽത്തോ പെരുന്നാൾ. -നടപടിക്രമം.
  • മോർ ബാലായി.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • കുരിശടയാളം വരയ്ക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍
  • നരകം. (Hell)
  • മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.
  • മോർ കൗമ - വിലാപ സന്യാസിയായ മോർ ശെമവൂൻ കൗമ.
  • പട്ടക്കാരോട് ഒരപേക്ഷ.
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • നോമ്പ് എടുക്കുന്നുണ്ടോ?
  • സംഗീതം മരിക്കില്ല.
  • എന്തിനാണ് ശവസംസ്കാര ശുശ്രൂഷയിൽ ശോശപ്പാ കൊണ്ട് മുഖം മറയ്ക്കുന്നത്?
  • പെന്തക്കോസ്തി പെരുന്നാൾ
  • വിശുദ്ധ മദ്ബഹാ.
  • ഫോൾബ്രെഷ്റ്റ് നാഗൽ.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ആനീദേ ഞായറിന്റെ അർത്ഥവ്യാപ്തി ഏറിയ പ്രുമിയോനും സെദറായും.
  • വിഗ്രഹങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved