Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.

    ഓരോ പാദങ്ങളും ചുവടുകളും വ്യത്യസ്തങ്ങളത്രേ. ചിലര്‍ ചുവടുകള്‍ വയ്ക്കുന്നത് ശ്രദ്ധിച്ചുവോ, മെല്ലെ, ഭൂമിയ്ക്ക് പോലും ഭാരമുണ്ടാകാതെ, മറ്റു ചിലര്‍ പാദത്തിലെ മണ്‍തരികളെ ഞെക്കി അമര്‍ത്തി, മറ്റു ചിലര്‍ കാല്‍ നിലത്ത് ഉരച്ച് ഒച്ച കേള്‍പ്പിച്ച്.

    പലതിനും പല അര്‍ത്ഥങ്ങള്‍.

    നടക്കുന്നതിന്, വരെ താളമുണ്ടെന്ന് നമ്മള്‍ എത്ര പേര്‍ അറിഞ്ഞു?

    • Read more about നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.

    വഴിതെറ്റി എന്ന തിരിച്ചറിവാണ് മടങ്ങിവരവിലേക്കുള്ള ആദ്യപടി; സഞ്ചാരപഥങ്ങൾ തെറ്റിപ്പോകുന്നത് മുന്നോട്ടുള്ള വഴിയുടെ തെളിമ നഷ്‌ടപ്പെടുന്നതിനാലാണ്.

    തെറ്റിപ്പോയ പലരും തെറ്റായ വഴികളിൽത്തന്നെ തുടരുന്നത്, തങ്ങൾക്ക് വഴിതെറ്റി എന്നു മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്.

    വഴിതെറ്റാതിരിക്കാനായി എപ്പോഴും കൂടെ നടത്തുന്നവരല്ല യഥാർത്ഥ സംരക്ഷകർ; തനിച്ചു പറക്കാനുള്ള ഉൾക്കരുത്തു നൽകി അദൃശ്യസാന്നിധ്യമായി നിലകൊള്ളുന്നവരാണ്...

    തുടരാനുള്ള കാരണം, തകരാനുള്ള കാരണത്തെക്കാൾ ശക്തമാകണം. ആ കാരണം എല്ലാ ദിവസവും സജീവമായി മുന്നിലുണ്ടാകണം; എങ്കിൽ വിജയം സുനിശ്ചിതം..

    • Read more about സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).

    സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ വിവാഹ ശുശ്രൂഷയുടെ മഹത്വവും അതിലടങ്ങിയിരിക്കുന്ന ആഴമായ ദൈവശാസ്ത്രവും പലപ്പോഴും മനസ്സിലാക്കാറില്ല. ചിലരാകട്ടെ വിവാഹമെന്നത് കേവലമൊരു സദ്യ മാത്രമാണെന്ന ചിന്തയിൽ പങ്കെടുക്കും. മറ്റുചിലരാകട്ടെ കേവലമൊരു മിന്നുകെട്ട് മാത്രമാണെന്ന ചിന്തയിൽ ആ സമയം കഴിയുമ്പോൾ പള്ളിയിൽ നിന്നും ഇറങ്ങിപ്പോകും. എന്നാൽ വേറെ ചിലരാകട്ടെ ക്വയറുകാർ പാടുന്ന പാട്ടൊക്കെ ആസ്വദിച്ചു നിൽക്കും. സത്യത്തിൽ ആ പാട്ടുകളുടെ ആഴമായ അർത്ഥം പോലും പലർക്കും അറിയില്ല. ആരും അറിയാൻ ശ്രമിക്കുന്നില്ലെന്നതാണ് സത്യം!

    • Read more about വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).
  • എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.

    ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്കിഷ്ടമില്ലാതായിരിക്കുന്നു.

    ആരെയെങ്കിലും എന്തിനു വേണ്ടിയായാലും ആശ്രയിക്കുന്നത് ഏറ്റവും അവസാനത്തേതും അറ്റകൈ പ്രയോഗവുമായി മാറിയിരിക്കുന്നു.  

    മറ്റൊരാളുടെ മുന്നിൽ ഒരാവശ്യവുമായി പോകേണ്ട അവസ്ഥ ഒഴിവാക്കുവാനായി രാപ്പകൽ നമ്മൾ അധ്വാനിക്കുകയാണ്.

    മറ്റൊരാളോടു ലിഫ്റ്റ് ചോദിക്കാൻ മടിതോന്നി എങ്ങനെയെങ്കിലും ഒരു ചെറു കാറെങ്കിലും സ്വന്തമാക്കാനുള്ള പാച്ചിലിലാണ്.

    സ്വന്തം മക്കളെ ആശ്രയിച്ചൊരു വാർദ്ധക്യം കിനാവു കാണാൻ ധൈര്യമില്ലാത്ത മാതാപിതാക്കൾ കരുതൽ ശേഖരം ഡെപ്പോസിറ്റ് ചെയ്യുകയാണ്.

    • Read more about എല്ലാം ഒറ്റയ്ക്കു ചെയ്യാൻ ശീലിക്കുകയാണു നമ്മൾ.
  • വിശുദ്ധ ബൈബിൾ.

    ഭൂമിയില്‍ ഏറ്റവും അധികം ഭാഷകളില്‍ ഏറ്റവും അധികം ജനങ്ങള്‍ വായിച്ചിട്ടുള്ളതും വായിച്ചുകെണ്ടിരിക്കുന്നതുമായ ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഭൂമുഖത്ത് ഏറ്റവും അച്ചടിച്ചിട്ടുള്ളതും അച്ചടിച്ചുകൊണ്ടിരിക്കുന്നതുമായ പുസ്തകവും ബൈബിള്‍ തന്നെയാണ്. ഇന്ന് ഭൂമുഖത്ത് ഏകദേശം 228 രാജ്യങ്ങളിലായി സംസാരിക്കപ്പെടുന്ന 6700-ല്പരം ഭാഷകളില്‍ ലിഖിത ഭാഷകളോടൊപ്പം ലിപികളില്ലാത്ത അനേകം ഭാഷകളും, ലിപികള്‍ക്ക് രൂപം കൊടുത്ത് ലിഖിതഭാഷയാക്കാനുള്ള പ്രക്രിയയില്‍ ആയിരിക്കുന്ന ഭാഷകളും ഉള്‍പ്പെടുന്നു. ഇവയില്‍ 2287 ഭാഷകളില്‍ ബൈബിളിന്‍റെ ഏതെങ്കിലും ഒരു പുസ്കം ലഭ്യമാണ്.

    • Read more about വിശുദ്ധ ബൈബിൾ.
  • അനുഭവങ്ങളെ മറക്കാതിരിക്കുക.

    എല്ലാവരേയും ഓർത്തിരിക്കുക എന്നത്‌ എളുപ്പമുള്ള കാര്യമേയല്ല. മറക്കാൻ ആർക്കാണു കഴിയാത്തത്‌. ഓർമ്മിച്ചു വെക്കുന്നതാണ്‌ മഹത്വം. എത്ര ഉയരത്തിലെത്തുമ്പോഴും, നമ്മൾ അവരെ അവഗണിച്ചാലും  ആദരവോടെ പരിഗണിക്കാൻ ബോധപൂർവ്വം ശ്രദ്ധിക്കുന്നവർക്ക്‌ എന്തൊരു സൗന്ദര്യമാണ്‌.

    • Read more about അനുഭവങ്ങളെ മറക്കാതിരിക്കുക.
  • നാവ് എന്ന തീ

    ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന ദൈവജനത്തെ തകർക്കുവാൻ അവരുടെ സ്വന്തം നാവിനെത്തന്നെ പിശാച്ച് എടുത്തുപയോഗിക്കുമെന്ന് വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു. പരിശുദ്ധാത്മാവിലുടെ നയിക്കപ്പെടുന്ന സഹോദരങ്ങൾ പോലും വിണു പോകുവാൻ ഇടയാക്കുന്നത് ചില ദുർബല നിമിഷങ്ങളിൽ അവരിൽ നിന്ന് പുറപ്പെടുന്ന വാക്കുകളിലുടെയാണെന്ന യാഥാർത്ഥ്യം അധികമാരും ശ്രദ്ധിക്കാറില്ല. ഒരു ചെറിയ അവയവം മാത്രമായ നാവ് ഒരു തീ ആണെന്നും അതിന് ശരീരത്തെ മുഴുവൻ ദഹിപ്പിച്ച് കളയുവാൻ കഴിയുമെന്നും അതു മരണകരമായ വിഷം നിറഞ്ഞതാണെന്നും വിശുദ്ധ യാക്കോബ് മുന്നറിയിപ്പ് നൽകുന്നു.

    യാക്കോബ് 3:1- 12 വരെ വായിക്കുക.

    • Read more about നാവ് എന്ന തീ
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.

    1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32)

    2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9)

    3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2)

    4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13)

    5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13)

    6. ആമേന്‍  (വെളി.3:14)

    7. ഇടയശ്രേഷ്ഠന്‍  (1.പത്രോ.5:4)

    8. ഇമ്മാനുവേല്‍ (മത്താ.1:23)

    9. ഉദയ നക്ഷത്രം  (വെളി.22:16)

    10. എല്ലാവരുടെയും കര്‍ത്താവ് (അപ്പൊ.പ്രവൃ.10:36)

    11. ഏക മധ്യസ്ഥന്‍ (1 .തിമോ.2:5)

    12. ഒന്നാമത്തവനും ഒടുക്കത്തവനും (വെളി.22:13)

    • Read more about ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം

    ഊശാന ദിവസത്തിലെ പ്രദിക്ഷണ ഗീതത്തിൽ വരവാഹനനായി എന്ന് പാടുന്നത് തെറ്റാണ്. 'ഖര' വാഹനനായി എന്നതാണ് ശരി. 'വര' എന്നത് കാലങ്ങളായി തുടർന്നു വരുന്ന ഒരച്ചടി പിശകാണ്. ഖരം = കഴുത എന്നർത്ഥം. (ശബ്ദതാരാവലി, page 1377).

    ഹാശാ ബുധനാഴ്ചയുടെ കൗമ വളരെ വ്യാപകമായി പ്രാർത്ഥനാ പുസ്തകങ്ങളിൽ തെറ്റായ രീതിയിലാണ് അച്ചടിച്ചിരിക്കുന്നത്. 
    നിന്നെ വധിപ്പനായ് വന്ന ജനം എന്നതിനു പകരം... വിധിപ്പാനായ് എന്നാണ് മിക്കവാറും  പുസ്തകങ്ങളിൽ കാണുന്നത്...

    സദയം ശ്ര-ദ്ധി ക്ക-ണേ.

    • Read more about അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • ഏഴിന്റെ പ്രാധാന്യം

    സർവ്വശക്തനായ ദൈവം പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും ആറു ദിവസത്തിനുള്ളിൽ സൃഷ്ടിച്ചശേഷം ഏഴാം ദിവസം തന്റെ പ്രവൃത്തികളിൽനിന്നു വിരമിച്ചു വിശ്രമിച്ചു. എല്ലാ ഏഴാമത്തെയും ദിവസം ശബ്ബത്തായി അനുഷ്ഠിക്കണമെന്ന് ദൈവം തന്റെ ജനത്തിനു നൽകിയ കല്പനകളിൽ അനുശാസിക്കുന്നു. മിസ്രയീമ്യ അടിമത്തത്തിൽനിന്നുള്ള വിമോചനത്തിന്റെ അനുസ്മരണമായി ആഘോഷിക്കപ്പെടുന്ന പെസഹ അഥവാ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴു ദിവസം നീണ്ടുനിൽക്കുന്നതായിരുന്നു. ഏഴു വാരത്തിനുശേഷം ആഘോഷിക്കപ്പെടുന്ന പെന്തിക്കോസ്തപ്പെരുന്നാളിന്റെ അഥവാ വാരോത്സവപ്പെരുന്നാളിന്റെ ദൈർഘ്യവും ഏഴു ദിവസമായിരുന്നു.

    • Read more about ഏഴിന്റെ പ്രാധാന്യം

Pagination

  • First page « First
  • Previous page ‹‹
  • Page 1
  • Page 2
  • Page 3
  • Page 4
  • Current page 5
  • Page 6
  • Next page ››
  • Last page Last »

Recommended

  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • നോമ്പിൽ കുർബാനയുള്ള ദിവസങ്ങളിലെ യാമപ്രാർത്ഥന.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ
  • കടലുകൾ. (Oceans)
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • പരി.റൂഹായുടെ കിന്നരം മോർ അഫ്രേം (A.D 303-373)
  • ആനീദെ ഞായറാഴ്ച്ച. സകല വാങ്ങിപ്പോയവരെയും സഭ ഓർമ്മിക്കുന്ന ദിനം.
  • Nativity Fast begins (ancient date), Wednesday, 15 Nov.
  • സ്കറിയായോടുള്ള അറിയിപ്പിന്റെ ഞായറാഴ്ച.
  • മരണത്തെ ആസ്വദിക്കാനാവുക
  • മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം
  • അത്യാഗ്രഹം
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • മനുഷ്യന്റെ നാലുതരം കാര്യങ്ങൾ
  • യേശുവിന്റെ ചില ചോദ്യങ്ങൾ
  • വാദെ ദൽമീനോ - ഒരു പഠനം - നടപടിക്രമം.
  • കർത്തൃപ്രാർത്ഥന.
  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • കഴുത മറന്നുപോയ സത്യം
  • ഊറാറ
  • നരകം. (Hell)
  • ആരാധിച്ചാല്‍ വിടുതല്‍ ലഭിക്കുമോ? (Can Worshiping reward Deliverance?)
  • ഏഴിന്റെ പ്രാധാന്യം
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.
  • "കപ്യാര്‍"
  • ഹേവോറോ നാളുകൾ. (വെണ്മയുടെ നാളുകൾ)
  • ക്ഷാമം ഒരു അവസാനകാല ലക്ഷണം.
  • ദൈവമാതാവിന്റെ പഴയനിയമ പ്രതിരൂപങ്ങള്‍.
  • വെളിപ്പാടു പുസ്തകത്തിൽ ഏഴു ഭാഗ്യവാന്മാരെക്കുറിച്ചു പറയുന്നു.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • എന്റെ ജനം
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • നാം യേശുവിന്റെ സാക്ഷാൽ ശിഷ്യരായി മാറുന്നു.
  • കണക്കുകൂട്ടലുകൾ തെറ്റിയ വീടാണ് കാനായിലെ കല്യാണവീട്.
  • നാല്പതാം വെള്ളിയുടെ പ്രാധാന്യം എന്താണ്?
  • മൂന്നും ചാക്കും നോമ്പും.
  • സാറാഫുകൾ
  • എബ്രായരിലെ ക്രിസ്തു.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved