Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.

വിത്തുകള്‍ക്കു വേണ്ടിയുള്ള പെരുന്നാള്‍:

ഹേറോദേസ് രാജാവിന്റെ പടയാളികള്‍ ശിശുവിനെ കൊല്ലാന്‍ ആയുധങ്ങളുമായി പിന്തുടര്‍ന്നപ്പോള്‍ ഒരു വയലിനടുത്തെത്തിയ യൗസേഫ് പിതാവും മറിയവും വയലില്‍ വിത്തു വിതച്ചു കൊണ്ടിരിക്കുന്ന കര്‍ഷകരുടെ അടുക്കല്‍ അഭയം പ്രാപിച്ചു. പിന്തുടര്‍ന്നെത്തിയ പടയാളികള്‍ കര്‍ഷകരോട് ഒരു സ്ത്രീയും പുരുഷനും ഒരു കുഞ്ഞുമായി ഇതു വഴി വന്നിരുന്നോ എന്നു ചോദിച്ചു. ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്ന ആ യഹൂദ കര്‍ഷകര്‍ക്ക് കള്ളം പറയുന്നത് പ്രമാണ ലംഘനമായതിനാല്‍ ഞങ്ങള്‍ വിത്തു വിതച്ചു കൊണ്ടിരുന്ന സമയത്ത് അവരിവിടെ ഉണ്ടായിരുന്നു എന്നു പറഞ്ഞു. വയലിലേക്ക് നോക്കിയ പടയാളികള്‍ വയലില്‍ നെല്‍ച്ചെടികള്‍ വളര്‍ന്നു നെല്‍ക്കതിരുകള്‍ കായ്ച്ചു നില്‍ക്കുന്നതാണ് കണ്ടത്. കര്‍ഷകര്‍ വിത്തു വിതച്ചിരുന്ന സമയത്ത് അമ്മയും കുഞ്ഞും അവിടെ ഉണ്ടായിരുന്നു എന്നത് സത്യം. എന്നാല്‍ ഇപ്പോള്‍ കൊയ്യാന്‍ പാകമായി നിക്കുന്ന പാടത്ത് വിത്തുകള്‍ വിതച്ചത് മാസങ്ങള്‍ക്കു മുമ്പാരിക്കുമല്ലോ എന്ന ധാരണയില്‍ കര്‍ഷകരുടെ വാക്കു വിശ്വസിച്ച് പടയാളികള്‍ തിരികെ പോയി. നിമിഷങ്ങള്‍ക്കു മുമ്പ് തങ്ങള്‍ വിതച്ച നെല്‍വിത്തുകള്‍ വളര്‍ന്നു വലുതായി കതിരിട്ട് ആ അമ്മയെയും കുഞ്ഞിനെയും പടയാളികളുടെ ദൃഷ്ടിയില്‍ നിന്നും മറച്ചു പിടിച്ചു സംരക്ഷിച്ച ആ മഹാസംഭവം കര്‍ഷകരുടെ മനസില്‍ ആശ്ചര്യം ഉണ്ടാക്കി. ആ കുഞ്ഞിനെയും അമ്മയെയും വണങ്ങികൊണ്ട് കര്‍ഷകര്‍ ആ കുടുംബത്തെ സന്തോഷത്തോടെ യാത്രയാക്കി. ഇവിടെ മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ ആ വിത്തുകള്‍ 100 മേനി ഫലം കായിച്ചു.

അതിനാല്‍ വിത്തുകള്‍ക്കു വേണ്ടി വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥത  പെരുന്നാള്‍ ജനുവരി 15 ന് പരി.സഭ ആഘോഷിക്കുന്നു.

Recommended

  • ഇരുപത്തുനാലു മൂപ്പന്മാർ.
  • വിശേഷ ദിവസങ്ങളിൽ ക്രിസ്ത്യാനികളുടെ പലഹാരങ്ങൾ
  • "കപ്യാര്‍"
  • കർത്താവിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിപ്പിൻ
  • വിശുദ്ധ കുർബ്ബാനയിൽ കാർമ്മികൻ Clockwise and Anticlockwise ആയി കൈകൾ കറക്കുന്നത് സംബന്ധിച്ച്.
  • ശ്ലോമ്മോ ല്കുൽകൂൻ.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • നാശം വിതച്ച ആസക്തികൾ
  • വിശുദ്ധ മദ്ബഹാ.
  • പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?
  • ക്രിസ്തു എന്ന നേട്ടം.
  • മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)
  • മാവുർബോ
  • പന്ത്രണ്ട് മാസങ്ങൾ
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • സുറിയാനി സഭയുടെ പ്രദക്ഷിണം - ഒരു പഠനം.
  • ബുധൻ വെള്ളി ദിവസങ്ങളിലെ നോമ്പ്.
  • ക്രിസ്തുശിഷ്യൻമാരുടെ മരണം
  • വി.കുർബാനയപ്പം
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • ക്രിസ്തുവിന്റെ നിന്ദ ചുമന്നാൽ അതു വലിയ ധനമെന്നെണ്ണുവിൻ.
  • പത്ത് കല്പനകൾ പുതിയനിയമത്തിൽ
  • ഫീറോ (Skull cap)
  • സുറിയാനി സഭയുടെ വിശുദ്ധ കുമ്പസാരം.
  • Church Fathers Memorial Day
  • ക്യംതാ പ്രാർത്ഥന ക്രമം ഒന്നാം പതിപ്പിലെ വിജ്ഞാപനം
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • ഏഫോദ്. (Ephod).
  • യേശുവിന്റെ നാമങ്ങളും വിശേഷണങ്ങളും
  • ഊറീമും തുമ്മീമും. (Urim and Thummim).
  • ചോദ്യം
  • വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.
  • ഉത്സവങ്ങൾ. (Feasts).
  • തൊഴിലുകൾ. (Occupations).
  • മൗനം വിദ്വാനു ഭൂഷണം.
  • ബസ്ക്യൊമോ.
  • തിരുശേഷിപ്പുകളപ്പറ്റി
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • മൊഴിമാറ്റത്തിന്റെ കുഴി.
  • ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?
  • Tablet. തബ്ലൈത്താ.
  • ക്രൈസ്തവ പൗരോഹിത്യം – വിശുദ്ധ ഗ്രന്ഥത്തിലൂടെ.
  • സൈകാമോർ
  • ഉപമകൾ.
  • കാലഗണനയുടെ ABCDE.
  • യേശുവിന്റെ വംശാവലി.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved