Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home
  • വാങ്ങിപ്പോയവരുടെ സ്ഥാനം.

എന്തു കൊണ്ടാണ് പള്ളിയുടെ നടുവിൽ നടയ്ക്ക് നേരെ കുർബാന സമയത്ത് ആരും നിൽക്കാത്തത്? അവിടെ എന്തിനാണ് പ്രത്യേക തരത്തിലുള്ള പായ വിരിക്കുന്നത്? എന്തിനാണ് മരിച്ചവരെ ഓർമ്മിക്കുമ്പോൾ ഹൈക്കലായുടെ നടുവിൽ വിരിപ്പ് വിരിക്കുന്നത്? എന്തിനാണ് പള്ളിയിൽ മൃതദേഹം ഹൈക്കലായുടെ നടുവിൽ പ്രതിഷ്ഠിക്കുന്നത്?

എല്ലാ സഭകളിലും പള്ളിയുടെ മധ്യഭാഗം ഒഴിച്ചിടാറുണ്ട്. പ്രത്യേകിച്ച് സുറിയാനി ഓർത്തഡോക്സ് സഭയിൽ. ആരാധനാ സമയത്ത് സാധാരണയായി അവിടെ ആരും നിൽക്കാറില്ല. അവിടെ പ്രത്യേക നിറമുള്ള പായയാണ് (ചുവപ്പ്) വിരിക്കാറുള്ളത്. മരിച്ചവരുടെ ഓർമ്മയിൽ സാധാരണയായി നടുവിലാണ് ധൂപം വീശാറുള്ളത്. അപ്പോൾ ഈ ഭാഗത്തിനു അസാധാരണയായി എന്തോ പ്രത്യേകതയുണ്ടെന്നുള്ളത് വ്യക്തമാണ്.

എന്താണ് ഈ പ്രത്യേകത?

വിശുദ്ധ കുർബാനയിൽ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും സ്വർഗ്ഗീയരും മാലാഖാമാരും പങ്കെടുക്കുന്നു എന്നാണ് സഭയുടെ വിശ്വാസം. മാലാഖമാരും സ്വർഗ്ഗീയരും മദ്ബഹായിലും ഹൈക്കല (ഭൂമി) യിൽ ഭൗമീകരും (ജിവിച്ചിരിക്കുന്നവരും) ഹൈക്കലായുടെ മധ്യത്തിൽ മരണപ്പെട്ടവരും നിലകൊള്ളുന്നു എന്നാണ് സഭയുടെ വിശ്വാസം. ത്രോണോസ് (ബലിപീഠം) മുതൽ ബീമ്മാ വരെയുള്ള ഭാഗം 'സ്കാക്കോന' എന്നാണ് അറിയപ്പെടുന്നത്. അതായത് യാക്കോബ് സ്വപ്നത്തിൽ ദർശിച്ച, മാലാഖമാർ സ്വർഗ്ഗത്തിലേക്ക് കയറിപ്പോകുന്ന ഗോവേണിയാണ് ഈ സ്കാക്കൊന. ഇതിന്റെ തുടർച്ചയായി ഹൈക്കലയിൽ കാണപ്പെടുന്ന ഈ മധ്യഭാഗം നമ്മുടെ മരിച്ചുപോയവർ സ്വർഗ്ഗത്തിലേക്ക് കയറിപ്പോകുന്ന ഗോവേണിയായിട്ടാണ് സഭ കരുതുന്നത്. അതുകൊണ്ടാണ് ഈ ഭാഗം മരിച്ചുപോയവർക്കുവേണ്ടി മാറ്റി വച്ചിരിക്കുന്നത്. അവർ വിശുദ്ധ കുർബാനയിൽ ഈ ഭാഗത്ത് നിന്നുകൊണ്ട് പങ്കെടുക്കുന്നു എന്നാണ് സഭ വിശ്വസിക്കുന്നത്. അവരുടെ സ്മരണയ്ക്കായി സാധാരണ ഒരു കെടാവിളക്ക് അവിടെ വയ്ക്കാറുണ്ട്.

ഫാ.ഗീവർഗ്ഗീസ് കോശി പുത്തൻവീട്ടിൽ, പട്ടാഴി.

Recommended

  • ഒരു പുരോഹിതന്‍റെ ആരംഭവും അവസാനവും പരിശുദ്ധ മദ്ബഹായിലാണ്.
  • 21 ദിവസത്തിനു ബൈബിളിൽ സ്ഥാനമുണ്ടോ?
  • വിട്ടു കളയേണ്ടവ വിട്ടു കളയണം.
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • കഴിവിനനുസരിച്ചും അപ്പുറവും പങ്കിട്ടു നൽകാം
  • പാതിനോമ്പ്‌
  • ഒരു വൈദികന്‍ ആര്? എന്ത്? മാതൃക ആര്?
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • ഇരുപത്തുനാലു മൂപ്പന്മാർ.
  • ശുഭ്ര വസ്ത്രധാരികളായി പള്ളിയിലേക്ക് പോകാം.
  • കുടുംബയോഗം.
  • കർത്തൃപ്രാർത്ഥന.
  • സത്യവിശ്വാസം പകർന്നുതന്ന പിതാക്കന്മാർ
  • മോർ ഇഗ്നാത്തിയോസ് നൂറോനോ.
  • സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ.
  • വട്ടശ്ശേരിൽ തിരുമേനിയുടെ ശൽമൂസാ
  • ദൈവമാതാവിന്റെ ജനനം; പെങ്കീസാ നമസ്കാരത്തിൽ നിന്ന്.
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവാ.
  • പത്രോസ് 3 പാത്രിയാർക്കീസ് ബാവയും മലങ്കരയും. (ബാവാ പറമ്പ് )
  • വാങ്ങിപ്പോയവർ
  • സ്തൗമെൻകാലോസ്.
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും. യെശയ്യാവു 57:19
  • എപ്പോഴൊക്കെ കുരിശു വരയ്ക്കണം?
  • മഹാപുരോഹിത വസ്ത്രങ്ങൾ.
  • നാശം വിതച്ച ആസക്തികൾ
  • ബാറെക്മോര്‍
  • 72 പദവികള്‍
  • എന്താണ് മൂന്ന് നോമ്പ്?
  • ഡിസംബർ 26 - വിശുദ്ധ ദൈവമാതാവിൻ്റെ പുകഴ്ചപ്പെരുന്നാൾ.
  • സുറിയാനി സഭയുടെ നോമ്പിലെ നമസ്കാരത്തിന്റെ ക്രമീകരണം.
  • നമ്മെ ആദരിക്കുന്ന നല്ല ദൈവം.
  • എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?
  • റമ്പാൻ ബൈബിൾ.
  • ചമ്മട്ടി.
  • "മാനവ സേവ മാധവ സേവ"
  • "സന്തോഷം ക്രിസ്തീയ ജീവിതത്തിന്റെ അടയാളം".
  • ദൈവം അന്നും ഇന്നും എന്നും നമ്മോട് കൂടെ.
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • പഴയനിയമ പൗരോഹിത്യം.
  • ഉപവാസം
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • മൊർത് ശ്മൂനിയും ഏഴ് മക്കളും.
  • നമ്മുടെ വിശ്വാസം എങ്ങനെയുള്ളത്?
  • സഭാവർഷത്തിലെ മൂന്നാമത്തെ ആരാധനാ കാലഘട്ടം. ദനഹാ - വലിയനോമ്പ്‌.
  • തൈലാഭിഷേകം സുവിശേഷങ്ങളിൽ.

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved